Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദിശാബോധത്തോടെ...

ദിശാബോധത്തോടെ സഭയെ നയിച്ച ശ്രേഷ്ഠൻ

text_fields
bookmark_border
inbox
cancel

മനാമ: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദേഹവിയോഗത്തിൽ വിശ്വാസസമൂഹത്തോടൊപ്പം പ്രാർഥിക്കുകയും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിനേരുകയും ചെയ്യുന്നു. എട്ടു വർഷം മാത്രം മാർപാപ്പയുടെ പദവിയിൽ തുടരുകയും അതിനുശേഷം തന്റെ ആരോഗ്യനില മോശമായതിനാൽ സ്ഥാനംത്യാഗം ചെയ്യുകയും ചെയ്ത ബെനഡിക്ട് 16ാമൻ ദിശാബോധത്തോടെ കൂടി സഭയെ നയിച്ച ശ്രേഷ്ഠനായിരുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം അൽഫോൻസാമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. കേരളത്തിൽനിന്ന് മാർ ജോർജ് ആലഞ്ചേരിയും ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടതും ഈ കാലയളവിലാണ്. വിശ്വാസ സത്യങ്ങളിൽ യാഥാസ്ഥിതികത്വം തുടരുന്നതിനൊപ്പം കാലത്തിന് അനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാനും സഭയിൽ വന്നുപോയിട്ടുള്ള തെറ്റുകൾ ഏറ്റുപറയാനും അദ്ദേഹം തയാറായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inbox bahrain
News Summary - gulf madhyamam inbox
Next Story