Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്വാതന്ത്ര്യം...

സ്വാതന്ത്ര്യം തന്നെയമൃതം...

text_fields
bookmark_border
സ്വാതന്ത്ര്യം തന്നെയമൃതം...
cancel
camera_alt

ദണ്ഡിയാത്ര

സ്വാതന്ത്ര്യം പ്രാണവായുവിനേക്കാൾ അമൂല്യമെന്ന് തിരിച്ചറിയുക അടിമത്തത്തിന്റെ നുകത്തിന് കീഴിൽ കഴിയുമ്പോഴാണ്. വിദേശാധിപത്യം വരിഞ്ഞുമുറുക്കിയ ചങ്ങലക്കെട്ടുകൾ പൊട്ടിച്ച് ഭാരതജനത സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് ഉണർന്നെഴുന്നേറ്റ സുന്ദര നിമിഷത്തിന് പ്രായം 75. അറിയപ്പെടുന്നവരും അല്ലാത്തവരുമായ ലക്ഷക്കണക്കിന് ധീരദേശാഭിമാനികൾ സ്വന്തം ജീവൻ ബലിയർപ്പിച്ച് നേടിത്തന്ന സ്വാതന്ത്ര്യത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ട ബാധ്യതയാണ് നമ്മിൽ അർപ്പിതമായിരിക്കുന്നത്. തന്നെപ്പോലെ തന്റെ സഹജീവികൾക്കും സ്വാതന്ത്ര്യം വേണമെന്ന് ഓരോരുത്തരും ചിന്തിക്കുന്നിടത്ത് ആ വാക്ക് പൂർണാർഥത്തിൽ പൂത്തുലയുന്നു. സ്വാതന്ത്ര്യസമര പോരാട്ട നാളുകളിലെ മഹാത്മാഗാന്ധിയുടെ ജീവിതം വരകളിലൂടെ പകർത്തിവെക്കുകയാണ് പ്രശസ്ത ചിത്രകാരൻ ഫ്രാൻസിസ് ആന്‍റണി കോടങ്കണ്ടത്ത്. ബഹ്റൈൻ സന്ദർശനത്തിനെത്തിയ അദ്ദേഹം ഖാദി കാൻവാസിൽ വരച്ച ഈ ചിത്രങ്ങളുടെ പ്രമേയം ഗാന്ധിജിയും ഖാദിയും സത്യഗ്രഹവുമാണ്.

മഹാത്മാഗാന്ധിയുടെ കേരള പര്യടനം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indipendence DayBest of Bharat
News Summary - Freedom is death...
Next Story