Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാലു...

നാലു മിനിക്കഥകൾ

text_fields
bookmark_border
നാലു മിനിക്കഥകൾ
cancel
camera_alt

• ഇസ്മയിൽ

പതിയാരക്കര

അപദാനം

അടിമത്തത്തിന്റെ കുരുക്ക് കഴുത്തിൽ കിടന്നു മുറുകുമ്പോഴും കഴുമരത്തിന്റെ അപദാനങ്ങൾ പാടിപ്പുകഴ്ത്തുന്ന തിരക്കിലായിരുന്നു അയാൾ.

കാപട്യം

വെറുപ്പിന്റെ അറപ്പുളവാക്കുന്ന മനസ്സിനു മുകളിൽ കാപട്യത്തിന്റെ കുപ്പായവുമിട്ട് വെളുക്കെ ചിരിച്ചുകൊണ്ടയാൾ സ്നേഹത്തിന്റെ കഥകൾ പറയാൻ തുടങ്ങി.

പ്രതീക്ഷ

സ്വാർഥതയുടെ സപ്രമഞ്ചക്കട്ടിലിൽ മലർന്നുകിടക്കുന്ന സഹജീവികളിൽ പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ അയാൾ ഒരുതുള്ളി വിഷത്തിൽ ജീവിതത്തെ ചുരുട്ടിക്കെട്ടി.

ലഹരി

ജീവിതത്തെ അൽപ്പാൽപ്പമായി മരണത്തിനു കൂട്ടിക്കൊടുക്കുന്ന കരാറുകാരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:short storiesstoriesFour
News Summary - Four short stories
Next Story