Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ്രിട്ടീഷ്...

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

റഹ്മാന്‍ ചിഷ്തി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായി കൂടിക്കാഴ്ച നടത്തുന്നു

മനാമ: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവും ബഹ്റൈന്‍-ബ്രിട്ടൻ പാര്‍ലമെൻറ് ഫ്രൻഡ്ഷിപ് കമ്മിറ്റി അംഗവുമായ റഹ്മാന്‍ ചിഷ്തി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായി കൂടിക്കാഴ്ച നടത്തി.

മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫ ഡിേപ്ലാമാറ്റിക് അക്കാദമി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാനത്തെിയതായിരുന്നു അദ്ദേഹം.

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രീതിയിലാണെന്ന് വിലയിരുത്തി.

വിവിധ മേഖലകളില്‍ സഹകരണം വ്യാപിക്കാനുള്ള ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ബ്രിട്ടനുമായി കാലങ്ങളായി നിലനില്‍ക്കുന്ന സൗഹൃദം കൂടുതല്‍ ശക്തമാകുന്നതില്‍ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു.

വ്യത്യസ്ത മത സമൂഹങ്ങളുമായുള്ള സഹവര്‍ത്തിത്വവും അതുവഴി ലഭിക്കുന്ന സമാധാനവും ബഹ്റൈെൻറ പ്രത്യേകതയാണെന്ന് റഹ്മാന്‍ ചിഷ്തി ചൂണ്ടിക്കാട്ടി.

മത സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും വിവേചനമില്ലാതെ അനുവദിച്ചിട്ടുള്ള നയവും പ്രത്യേകതയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടിക്കാഴ്ചയില്‍ ബ്രിട്ടനിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഫവാസ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, വിദേശകാര്യ സഹമന്ത്രി അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ ജബ്ര്‍ അദ്ദൂസരി എന്നിവര്‍ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime Minister's
News Summary - Former British Prime Minister's Adviser on Foreign Affairs Viewed more
Next Story