Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതുനീഷ്യൻ...

തുനീഷ്യൻ പ്രസിഡൻറുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
തുനീഷ്യൻ പ്രസിഡൻറുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി
cancel
camera_alt

തുനീഷ്യൻ പ്രസിഡൻറുമായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി കൂടിക്കാഴ്ച നടത്തുന്നു

മനാമ: തുനീഷ്യൻ പ്രസിഡൻറ് ഖൈസ് സഈദുമായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി കൂടിക്കാഴ്ച നടത്തി. തുനീഷ്യയിലേക്ക് അദ്ദേഹത്തെ സ്വാഗതംചെയ്ത ഖൈസ് സഈദ് ബഹ്റൈനും തുനീഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ പരസ്പര സന്ദർശനം ഗുണകരമാവുമെന്ന് വിലയിരുത്തി.

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ ആശംസ വിദേശകാര്യ മന്ത്രി കൈമാറി. തുനീഷ്യ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധി തരണംചെയ്യുന്നതിന് ബഹ്റൈെൻറ പിന്തുണ വിദേശകാര്യ മന്ത്രി അറിയിച്ചു.

എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും സമാധാനത്തിെൻറയും ശാന്തിയുടെയും പാതയിൽ മുന്നേറാനും തുനീഷ്യക്ക് സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. കൂടിക്കാഴ്ചയിൽ തുനീഷ്യൻ വിദേശകാര്യ മന്ത്രി ഉഥ്മാൻ അൽ ജർനദി, തുനീഷ്യയിലെ ബഹ്റൈൻ അംബാസഡർ ഇബ്രാഹീം മഹ്മൂദ് അഹ്മദ് അബ്ദുല്ല എന്നിവരും വിദേശകാര്യ മന്ത്രാലയ പ്രതിനിധിസംഘവും സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign MinisterTunisian President
News Summary - Foreign Minister also meets with Tunisian President
Next Story