Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിലെ മത്സ്യകൃഷി...

ബഹ്റൈനിലെ മത്സ്യകൃഷി കുതിച്ചുചാട്ടത്തിെൻറ പാതയിൽ

text_fields
bookmark_border
ബഹ്റൈനിലെ മത്സ്യകൃഷി കുതിച്ചുചാട്ടത്തിെൻറ പാതയിൽ
cancel

മനാമ: ബഹ്റൈനില്‍ നടപ്പാക്കുന്ന മത്സ്യകൃഷി കുതിച്ചുചാട്ടത്തിെൻറ പാതയിലാണെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയത്തിലെ കാര്‍ഷിക-സമുദ്രസമ്പദ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല്‍ ഫത്ഹ് വ്യക്തമാക്കി. റഅ്സ് ഹയ്യാന്‍ ഭാഗത്തെ മത്സ്യകൃഷി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാവിയില്‍ കൂടുതല്‍ നിക്ഷേപകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. മത്സ്യമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ബഹ്റൈെൻറ ശ്രമങ്ങള്‍ക്ക് ശക്തിപകരുന്നതാണ് മത്സ്യകൃഷിയെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികമായി കൂടുതല്‍ ഉപയോഗിക്കുന്ന മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്. നിലവില്‍ അഞ്ചു മേഖലകളാണ് ഇതിന് തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fish farming
Next Story