Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇലക്ട്രോണിക്...

ഇലക്ട്രോണിക് ഗെയിം ഉപകരണത്തിൽനിന്ന് മയക്കുമരുന്ന് പിടികൂടി; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
Arrest
cancel

മനാമ: ഇലക്ട്രോണിക് ഗെയിം ഉപകരണത്തിൽനിന്ന് മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്ത് ആന്‍റി നാർകോട്ടിക് വിഭാഗം. കളിമണ്ണുനിറച്ച നിലയിൽ ഇലക്ട്രോണിക് ഗെയിം ഉപകരണത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു 439 ലഹരിഗുളികകൾ കണ്ടെത്തിയത്.

വിദേശ വെബ്സൈറ്റിൽ നിന്ന് ഏഷ്യൻ വംശജനായ യുവാവ് ഓർഡർ ചെയ്തതായിരുന്നു ഇത്. വിലാസം മാറി ബഹ്റൈൻ ദമ്പതികൾക്ക് ലഭിച്ച വസ്തു അഴിച്ചുനോക്കി‍യപ്പോഴാണ് നൈലോൺ കവറുകളിലാക്കി കളിമണ്ണ് നിറച്ച ഇലക്ട്രോണിക് ഗെയിം ഉപകരണത്തിൽ മയക്കുമരുന്ന് ഗുളികകൾ കണ്ടത്. പാഴ്സൽ മറ്റാരുടെയോ വിലാസത്തിൽ മാറി അയച്ചതാണെന്നും, യഥാർഥ പ്രതി‍യെ പിടികൂടി‍യെന്നും അദ്ദേഹം ഓർഡർ നൽകിയ വിവരങ്ങൾ ലഭിച്ചതായും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drugs CaseBahrain Newsarrest
News Summary - drug case arrest
Next Story