Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right35...

35 വർഷങ്ങൾക്കുശേഷം ബാലകൃഷ്ണൻ നാടണഞ്ഞു

text_fields
bookmark_border
35 വർഷങ്ങൾക്കുശേഷം ബാലകൃഷ്ണൻ നാടണഞ്ഞു
cancel
camera_alt

ബാലകൃഷ്ണനെ സാമൂഹിക പ്രവർത്തകർ നാട്ടിലേക്ക് യാത്രയാക്കുന്നു

മനാമ: സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന് 35 വർഷങ്ങൾക്കുശേഷം ബാലകൃഷ്ണൻ നാടണഞ്ഞു. 1984ൽ കടൽകടന്ന് ബഹ്‌റൈനിൽ എത്തിയതാണ് പാലക്കാട്‌ കപ്പൂർ കാഞ്ഞിരത്താണി ബാലകൃഷ്‌ണൻ. പല ജോലികളുമായി ജീവിതം തള്ളിനീക്കി. ഇതിനിടെ െഎ.ഡി കാർഡ് എടുക്കാനോ വിസ പുതുക്കാനോ ശ്രമിച്ചില്ല.

വർഷങ്ങൾ കടന്നുപോയപ്പോൾ നാടും വീടുമായുള്ള ബന്ധവും ഇല്ലാതായി. അവസാനമായി കുടുംബവുമായി ഫോണിൽ സംസാരിച്ചത് 20 വർഷം മുമ്പാണ്. ഒടുവിൽ ബഹ്‌റൈൻ കെ.എം.സി.സി ഉൾപ്പെടെയുള്ള സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിനെത്തുടർന്നാണ് ഒൗട്ട്പാസ് സംഘടിപ്പിച്ച് നാട്ടിലേക്ക് പോകാൻ വഴിയൊരുക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellbalakrishanan
Next Story