Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അണ്ഡാശയാർബുദത്തിന് നൂതന ചികിത്സയൊരുക്കി ബഹ്റൈൻ

text_fields
bookmark_border
അണ്ഡാശയാർബുദത്തിന് നൂതന ചികിത്സയൊരുക്കി ബഹ്റൈൻ
cancel
camera_alt

ബഹ്റൈൻ ഓങ്കോളജി സെന്റർ

ബഹ്റൈൻ: അണ്ഡാശയാർബുദം ബാധിച്ച രോഗികൾക്ക് നൂതന ചികിത്സയൊരുക്കി ബഹ്റൈൻ ഓങ്കോളജി സെന്റർ. ‘ഹൈപ്പർതെർമിക് ഇൻട്രാപെറിറ്റോണിയൽ കീമോതെറപ്പി' (HIPEC) സാങ്കേതികവിദ്യ ഇവിടെ അവതരിപ്പിച്ചക്കുന്ന പശ്ചിമേഷ്യയിലെ രണ്ടാമത്തെ രാജ്യമായി ബഹ്റൈൻ മാറി.

ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി റോയൽ മെഡിക്കൽ സർവിസസ് കമാൻഡർ ബ്രിഗേഡിയർ ഡോ. ശൈഖ് ഫഹദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അറിയിച്ചു. മുഴകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ശേഷം ഉയർന്ന താപനിലയിൽ ചൂടാക്കിയ കീമോതെറാപ്പി മരുന്ന് നേരിട്ട് ഉദര അറയിൽ (abdominal cavity) എത്തിക്കുന്ന ചികിത്സാരീതിയാണ് ഹൈപ്പർതെർമിക് ഇൻട്രാപെറിറ്റോണിയൽ കീമോതെറപ്പി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Becomes Second Country in West Asia to Introduce HIPEC Treatment for Ovarian Cancer
Next Story