Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷോപ്പിങ് മേള...

ഷോപ്പിങ് മേള ഓട്ടം ഫെയറിന് തുടക്കമായി

text_fields
bookmark_border
ഷോപ്പിങ് മേള ഓട്ടം ഫെയറിന് തുടക്കമായി
cancel
camera_alt??????? ??????????? ?????????? ???????????????? ??????????????? ???????? ???????????? ????????? ?????????????????????

മനാമ: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മേളകളിൽ ഒന്നായ ഒാട്ടം ഫെയറിന് ബഹ്റൈൻ ഇൻ റർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ തുടക്കമായി. വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രി സഇൗദ് അൽ സയാനി മേള ഉദ്ഘാടനംചെയ്തു. ഇൗജിപ്ത് വാണിജ്യ മന്ത്രി ഡോ. നിവിനെ ഗമിയ, മുതിർന്ന ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ, ബിസിനസുകാർ തുടങ്ങിയവർ പെങ്കടുത്തു. ഇൗവർഷം 160,000 സന്ദർശകർ ഒാട്ടം ഫെയറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി നദർ അൽമൊയാദ് പറഞ്ഞു.

ചൈന, ഇൗജിപ്ത്, ഇന്ത്യ, കുവൈത്ത്, ലബനാൻ, മൊറോക്കോ, ഒമാൻ, പാകിസ്താൻ, ഫലസ്തീൻ, സൗദി അറേബ്യ, സിംഗപ്പൂർ, തുനീഷ്യ, തുർക്കി, യു.എ.ഇ, യമൻ എന്നിവിടങ്ങളിൽനിന്നുള്ള സംരംഭകരുടെ ഉൽപന്നങ്ങൾ പ്രദർശനത്തിനുണ്ടാകും. വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിലാണ് ജനുവരി 31 വരെ നീണ്ടുനിൽക്കുന്ന മേള സംഘടിപ്പിക്കുന്നത്. 650 സ്റ്റാളുകളാണ് 15,400 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മേളയുടെ ആകർഷണം. ഭക്ഷണവിഭവങ്ങൾ, ഫാഷൻ, ബ്യൂട്ടി, ഗൃഹാലങ്കാരങ്ങൾ, സാേങ്കതിക വിദ്യ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story