Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമനസ്സ്...

മനസ്സ് നിറഞ്ഞുകവിയുന്ന പെരുന്നാൾകാലം

text_fields
bookmark_border
മനസ്സ് നിറഞ്ഞുകവിയുന്ന പെരുന്നാൾകാലം
cancel

നോമ്പുകാലത്താർജിച്ച പുണ്യങ്ങളുമായി, ഓരോ വിശ്വാസിയും കൂട്ടായ്മയുടെ പെരുന്നാളാഘോഷത്തിലേക്ക് നടന്നടുക്കാൻ പോകുകയാണ്. പെരുന്നാൾ, അതൊരു അപൂർവ അനുഭൂതിയാണ്. ശരീരത്തിനെയും മനസ്സിനെയും പാകമാക്കിയശേഷമുള്ള ആഘോഷത്തിന്റെ രാപകലുകൾ. ആ ആഘോഷം സമ്പൂർണമാകണമെങ്കിൽ ബന്ധുക്കളുടെ, കുടുംബാംഗങ്ങളുടെ, സുഹൃത്തുക്കളുടെ, അയൽവാസികളുടെ മനസ്സു കീഴടക്കാൻ നമുക്ക് കഴിയണം.

രുചികരമായ വിഭവങ്ങൾ തീർത്ത് നാമവരെ ഊട്ടും. അതിനോടൊപ്പം അവർക്ക് സമ്മാനങ്ങൾ നൽകണം. സമ്മാനങ്ങൾ ലഭിക്കുമ്പോൾ അവരുടെ മനസ്സിൽ തെളിയുന്ന ആ നിലാവുണ്ടല്ലോ. അതായിരിക്കും നമുക്ക് ഈ ഭൂമിയിലെ ജീവിതകാലത്ത് കിട്ടുന്ന സമ്പാദ്യം. അത് സഫലമാകണമെങ്കിൽ ഓരോരുത്തരുടെയും പ്രതീക്ഷക്കൊത്ത സമ്മാനങ്ങൾ തന്നെ തെരഞ്ഞെടുക്കണം. അത് അത്ര എളുപ്പമല്ല തന്നെ. ഏതൊരു സാധനവും വാങ്ങുന്നതുപോലെ തന്നെ ഗുണമേൻമ പ്രധാനപ്പെട്ടതാണ്. അതോടൊപ്പം പാരമ്പര്യവും വേണം. അത് രണ്ടുമിണങ്ങുമ്പോഴുള്ള ആ പ്രൗഢി, അതാണ് സമ്മാനം കിട്ടുന്നവരുടെ മനസ്സ് നിറക്കുന്നത്.

എന്റെ വാച്ച്, എന്റെ അഭിമാനം

അതുകൊണ്ടാണ് സമ്മാനമെന്നു വിചാരിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് റിസ്റ്റ് വാച്ച് ഓടിയെത്തുന്നത്. അത് ടൈറ്റന്റെ ആണെങ്കിലോ, അടിപൊളിയായിരിക്കുമല്ലേ. എന്റെ വാച്ച്, എന്റെ അഭിമാനമാണെന്ന് ഓരോരുത്തർക്കും തോന്നുന്ന തരത്തിലുള്ള വൈവിധ്യമുള്ള ഡിസൈനുകളാണ് ടൈറ്റൻ ഒരുക്കിവെച്ചിരിക്കുന്നത്. ഗോൾഡ്, സ്റെറയിൻലെസ് സ്റ്റീൽ ചെയിനുകളിലുള്ള ആഢ്യത്വത്തിന്റെ അടയാളങ്ങൾ. ആ പാരമ്പര്യത്തിന്റെ ശക്തിയാണ് സ്മാർട്ട് വാച്ചുകളുടെ കാലത്തും ടൈറ്റന്റെ പരമ്പരാഗത ശ്രേണി, വിപണിയിലെ താരമായി നിലനിൽക്കാൻ കാരണം. സ്മാർട്ട് വാച്ചുകളുടെ വൈവിധ്യമാർന്നതും ആകർഷകവുമായ മോഡലുകളും ടൈറ്റൻ പുറത്തിറക്കിയിട്ടുണ്ട്. ടൈറ്റന്റെ ബഹ്റൈനിലെ വിതരണക്കാരാകട്ടെ നൂറുവർഷത്തെ വ്യാപാരപാരമ്പര്യത്തിന്റെ തിളക്കമുള്ള കേവൽറാം ഗ്രൂപ്പാണ്. കേവൽറാമിന്റെ ഏത് ഷോറൂമിൽനിന്നും നിങ്ങൾക്ക് ഇഷ്ടമുള്ള മോഡൽ തിരഞ്ഞെടുക്കാം. യു.എസ്, ജപ്പാൻ, യു.കെ, ഇന്ത്യൻ കമ്പനികളുടെ പ്രൊഡക്ടുകൾ ലഭ്യമാണ്.

കേവൽറാമിൽനിന്ന് പർച്ചേസ് ചെയ്താൽ രണ്ടുണ്ട് കാര്യം. ഗുണമേൻമ-പാരമ്പര്യം. ടൈറ്റൻ മാത്രമല്ല, പുതുതലമുറയുടെ മോഡേൺ സങ്കൽപങ്ങൾക്കിണങ്ങുന്ന തരത്തിലുള്ള ഡിസൈനുകളുമായി കാസിയോ ഉണ്ട്. എന്തുമാത്രം വൈവിധ്യമുള്ള മോഡലുകളാണ് കാസിയോ ഇറക്കിയിരിക്കുന്നത്. ഡയൽ ടൈപ്പ് മാത്രമല്ല, ഡിജിറ്റൽ വാച്ചുകളുടെ എണ്ണിയാലൊടുങ്ങാത്ത ശ്രേണി. ഫാസ്റ്റ്ട്രാക്കിനും ഈ ഗുണങ്ങളെല്ലാമുണ്ട്.

വിദേശ മോഡലുകളോടാണ് നിങ്ങൾ സമ്മാനം കൊടുക്കാനാഗ്രഹിക്കുന്നവർക്ക് പ്രിയമെന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് സീക്കോ തിരഞ്ഞെടുക്കാവുന്നതാണ്. ടെക്നോളജിയിൽ ജപ്പാൻ നൽകുന്ന ഉറപ്പാണത്. അതല്ലെങ്കിൽ ലീ കൂപ്പറുണ്ട്. ബിവർലി ഹിൽസിന്റെ വാച്ചുകളും പ്രസിദ്ധമാണ്.

കുളിരണിയിക്കും സുഗന്ധം

സുഗന്ധലേപനങ്ങളില്ലാതെ നമുക്കെന്ത് പെരുന്നാളാഘോഷം. സുഗന്ധദ്രവ്യങ്ങൾ ചേർന്ന ഇറച്ചിക്കറിയുടേയും പത്തിരിയുടേയും ആസ്വാദ്യകരമായ ഗന്ധം മൂക്കിലേക്കടിച്ചുകയറുന്ന പെരുന്നാൾ സ്മരണകൾ ഓരോ മലയാളിക്കുമുണ്ടാകും. ആ ഗന്ധത്തോടൊപ്പം പുതുവസ്ത്രത്തിന്റെയും അതിലടിച്ച സുഗന്ധലേപനത്തിന്റെയും പരിമളം വിട്ടിലാകെ നിറയണം.

ഓർമകളിലുള്ള ആ മണമാണ് പെരുന്നാളിനെ മറ്റ് ആഘോഷങ്ങളിൽനിന്ന് വ്യത്യസ്തമാക്കുക. അപ്പോൾ നമ്മുടെ ഗിഫ്റ്റുകളുടെ സഞ്ചിയിൽ ഒരു പെർഫ്യൂം ബോട്ടിൽ കൂടി ഉൾപ്പെടുത്തിയാലോ? സമ്മാനം അവനാണോ, അവൾക്കാണോ. വ്യത്യസ്തമായ പെർഫ്യൂമുകളുണ്ട്. അതും എത്ര തരത്തിലുള്ളവ. തണുത്തുറഞ്ഞ കാറ്റുപോലെ നിങ്ങളെ തഴുകിപ്പോകുന്നവയുണ്ട്.

നാസാരന്ധ്രങ്ങളെ അനുഭൂതിയുടെ കയങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുന്ന മണങ്ങളുണ്ട്. കടുത്തതും സോഫ്റ്റായതുമുണ്ട്. ബിവർലി ഹിൽസും ലൂയി വാരെലും നിങ്ങളുടെ സുഗന്ധസങ്കൽപങ്ങളെ തകിടം മറിക്കാൻ പോകുന്ന തരത്തിലുള്ള വൈവിധ്യമാർന്ന പെർഫ്യൂം നിരയാണ് മാർക്കറ്റിലിറക്കിയിരിക്കുന്നത്.

കേവൽറാമിന്റെ എല്ലാ ഷോപ്പുകളും പെരുന്നാളിന്റെ സുഗന്ധം സമ്മാനിക്കാനായി ഒരുങ്ങിക്കഴിഞ്ഞു. അതേ, നിങ്ങളുടെ ഗന്ധം നിങ്ങളെപ്പറ്റിയുള്ള മറ്റുള്ളവരുടെ വിലയിരുത്തലിനെ സ്വാധീനിക്കും. നിങ്ങളുടെ സോഷ്യൽ സ്റ്റാറ്റസ് പോലും നിർണയിക്കാൻ നിങ്ങളുടെ പെർഫ്യൂമിന് കഴിയും. അതുകൊണ്ട് തിരഞ്ഞെടുക്കലുകളിൽ പാളിച്ചയുണ്ടാകരുത്. നിങ്ങൾ കൊടുക്കുന്ന സമ്മാനം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അഭിമാനം ഉയർത്തട്ടെ. ഈ ഈദ് കേവൽറാമിനോടൊപ്പമാകട്ടെ.

കേവൽറാം ഡിപ്പാർട്മെന്റ് സ്റ്റോർ ബാബുൽ ബഹ്റൈൻ, കേവൽറാം ഡിപ്പാർട്മെന്റ് സ്റ്റോർ ഗുദൈബിയ, കേവൽറാം ബോട്ടിക് ദാന മാൾ, കേവൽറാം കിയോസ്ക് ലുലു മാൾ റിഫ, കേവൽറാം കിയോസ്ക് റാംലി മാൾ ഷോപ്പുകളിൽ ഈ ഉൽപന്നങ്ങൾ എല്ലാം ലഭിക്കും. ഷോപ്പിൽ പോകാൻ സമയമില്ലാത്തവർക്ക് ഓൺലൈൻ പർച്ചേസിങ്ങിനുള്ള അവസരവുമുണ്ട്. https://kewalrams.com ൽ പ്രോഡക്ട്സ് സംബന്ധിച്ച വിശദാംശങ്ങൾ എല്ലാം ലഭിക്കും.

Kewalram Instagram , Kewalram Facebook എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സന്ദർശിച്ചാലും മേൽപറഞ്ഞ വിശദാംശങ്ങൾ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seasonfestive
News Summary - A festive season that fills the mind
Next Story