Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകുട്ടികളെ...

കുട്ടികളെ മർദിച്ചയാൾക്ക്13 വർഷം തടവ്

text_fields
bookmark_border
jail
cancel

മനാമ: കുട്ടികളെ വീട്ടിൽ ദേഹോപദ്രവമേൽപിച്ച കേസിലെ പ്രതിക്ക് 13 വർഷം തടവിന് റിവിഷൻ കോടതി വിധി.

കുട്ടികളുടെ മാതാവും അവരുടെ ഭർത്താവും ചേർന്ന് കുട്ടികളെ ദേഹോപദ്രവമേൽപിക്കുകയും ലഹരി വസ്തു ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയുമാണ് ചെയ്തത്.

കുട്ടികളുടെ മാതാവിന് നേരത്തെ കോടതി 10 വർഷം തടവ് വിധിച്ചിരുന്നു. എന്നാൽ 13 വർഷം തടവ് വിധിച്ച രണ്ടാം പിതാവ് ശിക്ഷയിൽ ഇളവ് ലഭിക്കുന്നതിന് റിട്ട് ഹരജി ഫയൽ ചെയ്യുകയായിരുന്നു.

എന്നാൽ ഇയാളുടെ ഹരജി റിവിഷൻ കോടതി തള്ളുകയും നേരത്തെയുള്ള ശിക്ഷ ശരിവെക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 13 years imprisonment for the person who beat the children
Next Story