Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightOnamchevron_rightOnam 2023chevron_rightപൂവേ പൊലി പൂവേ.....

പൂവേ പൊലി പൂവേ.. പൊലി പൊലി പൂവേ..

text_fields
bookmark_border
പൂവേ പൊലി പൂവേ.. പൊലി പൊലി പൂവേ..
cancel

മതിലകം: പലചരക്ക് കച്ചവടത്തിനിടയിലും ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളവെടുത്ത് മോഹൻദാസ്. മതിലകം ഓണച്ചമ്മാവ് ഒമ്പതാം വാർഡിൽ അടിപറമ്പിൽ മോഹൻദാസാണ് കൃഷിയിടത്തിൽ ഓണപ്പൂക്കളുടെ ആകർഷക കാഴ്ചകളൊരുക്കിയത്. നാടൻ പച്ചക്കറി ഉൽപാദനത്തിൽ തഴക്കംചെന്ന കർഷകനായ മോഹൻദാസ് ഇത്തവണ വെങ്ങേരി വഴുതനയുടെ മികച്ച വിളവും നേടുകയുണ്ടായി. പൂക്കളുടെയും വഴുതനയുടെയും വിളവെടുപ്പ് ഉദ്ഘാടനം മതിലകം അസിസ്റ്റന്റ് കൃഷി ഓഫിസർ എൻ.വി. നന്ദകുമാർ നിർവഹിച്ചു. ആദ്യവിൽപന മോഹൻദാസന്റെ മാതാവ് ലീല കുമാരൻ വാർഡ് മെംബർ ഹിതക്ക് നൽകി ഉദ്ഘാടനം ചെയ്തു. മോഹൻദാസ് പച്ചക്കറികളും പഴവർഗങ്ങളും കൃഷി ചെയ്തു സ്വന്തം പലചരക്കുകടയിൽ വർഷങ്ങളായി വിൽപന നടത്തുകയാണ്. ചടങ്ങിൽ ജെ.എൽ.ജി മെംബർമാർ, ബുഷറ അസീസ്, എം.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam 2023
News Summary - Onam 2023
Next Story