Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightതെരുവോരത്ത്...

തെരുവോരത്ത് ഷംനാദിെൻറ എഴുത്തുജീവിതം

text_fields
bookmark_border
തെരുവോരത്ത് ഷംനാദിെൻറ എഴുത്തുജീവിതം
cancel
camera_alt

എൻ. ഷംനാദ് തൃശൂർ ടൗൺ ഹാളിന് മുന്നിലെ പുസ്തകക്കടയിൽ

തൃശൂർ: വഴിയോര പുസ്തകക്കച്ചവടം നടത്തുന്ന എഴുത്തുകാരൻ കാളത്തോട് സ്വദേശി എൻ. ഷംനാദ് എന്ന കവിയുടെ ജീവിതം കാര്യമായൊന്നും മാറിയിട്ടില്ല.

ഇന്നും വഴിയോരത്തു തന്നെയാണ് ഷംനാദ്്. ഇതുവരെ സ്വന്തം പ്രസാദകത്വത്തിൽ രണ്ട് പുസ്തകങ്ങൾ ഇറക്കിയിട്ടുണ്ട് ഷംനാദ്. ഒന്നാമത്തെ പുസ്തകം 'എപ്പിസോഡ്' എന്ന കവിത സമാഹാരവും രണ്ടാമത്തെ പുസ്തകം 'ബീരാൻ ബിതച്ച ബിത്ത്' എന്ന നോവലൈറ്റും ആയിരുന്നു.

പിതാവ് നൂറുദ്ദീൻ നടത്തിയിരുന്ന വഴിയോരപ്പുസ്തക കച്ചവടമാണ് ഷംനാദ് ഏഴാംക്ലാസ് പഠനത്തിന് ശേഷം ഏറ്റെടുത്തത്. പിന്നീട് പ്രൈവറ്റായി പത്താം ക്ലാസ് എഴുതിയെടുക്കുകയായിരുന്നു. രചന തുടരുന്നുണ്ടെങ്കിലും പുസ്തകം ഇറക്കാനുള്ള ശ്രമം ആരംഭിച്ചില്ലെന്ന് ഷംനാദ് പറഞ്ഞു. പിതാവ് നഗരത്തിൽ സെക്കൻഡ് ഹാൻഡ് പുസ്തകങ്ങളുടെ സ്റ്റാൾ തുടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Reading Day 2021n shamnad
News Summary - shamnad's writing life near street
Next Story