Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസൂര്യൻ പടിഞ്ഞാറ്...

സൂര്യൻ പടിഞ്ഞാറ് ഉദിച്ചു

text_fields
bookmark_border
സൂര്യൻ പടിഞ്ഞാറ് ഉദിച്ചു
cancel

പ്രഭാതപ്രാർഥനയും

നടത്തവും കഴിഞ്ഞുവന്ന്

മുറ്റത്ത് കൊഴിഞ്ഞുവീണ

മാവിലകൾ

തൂത്തുവാരുന്നതിനിടയിലാണ്

മൂന്നാലുപേർ

മുറ്റത്തേക്ക് കടന്നുവന്നത്.

സ്ഥിരമായി നടക്കാറുള്ള

റൂട്ടൊന്ന് മാറ്റിപ്പിടിച്ചതാണെന്ന്

കൂട്ടത്തിലൊരുവൻ

കിതച്ചുകൊണ്ട് പറഞ്ഞു.

ഈ കുന്ന് നാലഞ്ചുതവണ

കയറിയിറങ്ങിയാൽ തന്നെ

സകല ദുർമേദസ്സും

പമ്പ കടക്കുമെന്ന്

കിതപ്പാറ്റിക്കൊെണ്ടല്ലാരും

കമന്റി!

അങ്ങനെയങ്ങനെ

കുശലം പറയുന്നതിനിടയിലാണ്

പടിഞ്ഞാറെ ചക്രവാളത്തിലേക്ക്

നോട്ടം പോയത്:

സൂര്യൻ അതിന്റെ

സകല പ്രഭയോടുംകൂടി

പടിഞ്ഞാറ്

ഉദിച്ചുയരുന്നു..!

നടക്കാനിറങ്ങിയവരും

പടിഞ്ഞാറെ ചക്രവാളത്തിലേക്ക്

നോട്ടം പായിച്ചു,

അത്ഭുതത്തോടെയും

അതിലേറെ ഭയപ്പാടോടെയും

ഓരോരുത്തരും പരസ്പരം

പറഞ്ഞു:

ലോകാവസാനത്തിന്റെ

അടയാളമാണ്..!

പതിവ് നേരത്തുള്ള

അലാം കേട്ടാണ്

ഞെട്ടിയുണർന്നത്

നേരം പുലർച്ചെ നാല് മണി!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poetryliterature
News Summary - Poetry
Next Story