Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightസുമതി മേനോൻ; ഓർമയായത്...

സുമതി മേനോൻ; ഓർമയായത് നൃത്തനാടക വേദികളിലെ നിറസ്സാന്നിധ്യം

text_fields
bookmark_border
Sumathi Menon passed away
cancel
camera_alt

ചങ്ങനാശ്ശേരി ജയകേരളയുടെ നൃത്തനാടക വേദിയിൽ തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോനും സുമതി മേനോനും നൃത്തം അവതരിപ്പിക്കുന്നു (ഫയൽ ചിത്രം)

ചങ്ങനാശ്ശേരി: കേരളത്തിലെ നൃത്തനാടക വേദികളിൽ നിറസ്സാന്നിധ്യമായിരുന്ന വ്യക്തിത്വമായിരുന്നു ബുധനാഴ്ച അന്തരിച്ച സുമതി മേനോൻ. ചങ്ങനാശ്ശേരി ജയകേരളയുടെ രക്ഷാധികാരിയും മന്നത്ത് പത്മനാഭന്‍റെ സഹോദരൻ കൃഷ്ണപിള്ളയുടെ ചെറുമകളുമാണ്.

ബാലെ ആചാര്യൻ തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോന്‍റെ സഹധർമിണിയായ സുമതി മേനോൻ അരനൂറ്റാണ്ടിലധികം നൃത്തനാടക വേദികളിൽ സജീവമായിരുന്നു.

മൃദംഗത്തിൽ നിപുണയായ സുമതി മേനോൻ എൽ.പി.ആർ. വർമ ഉൾപ്പെടെ പ്രമുഖർക്കൊപ്പം കച്ചേരികളിൽ മൃദംഗം വായിച്ചിട്ടുണ്ട്. പ്രശസ്ത നർത്തകിയും ചലച്ചിത്ര ടി.വി താരവുമായ ശാലു മേനോൻ ചെറുമകളാണ്.

അകത്തളങ്ങളിൽ ഒതുങ്ങിക്കൂടിയ സ്ത്രീ ജീവിതങ്ങളെ അരങ്ങത്തേക്കുയർത്തിയ വ്യക്തികൂടിയാണ് സുമതി മേനോൻ. സ്ത്രീകൾക്ക് സ്വകുടുംബങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ട കാലത്ത് സഹോദരിമാരോടൊപ്പം അവർ രൂപവത്കരിച്ച ‘പെരുന്ന സിസ്റ്റേഴ്സ്’ വേദികളിൽ നിറഞ്ഞുനിന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sumathi Menon
News Summary - Sumathi Menon passed away
Next Story