Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസുബൈർ വധക്കേസ്:...

സുബൈർ വധക്കേസ്: പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു

text_fields
bookmark_border
Zubair murder
cancel

പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് എ. സുബൈറിനെ (43) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ കനത്ത പൊലീസ് സുരക്ഷയിലാണ് തിങ്കളാഴ്ച കോടതിയിൽ എത്തിച്ചത്. ആർ.എസ്.എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

2022 ഏപ്രിൽ 15നായിരുന്നു എലപ്പുള്ളി നോമ്പിക്കോട് സ്വദേശി സുബൈറിനെ കൊലപ്പെടുത്തിയത്. പള്ളിയിൽ നിന്ന് പിതാവിനൊപ്പം മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ പത്ത് പ്രതികളെയാണ് പിടികൂടിയത്. കേസിൽ ഇനി വിചാരണ വേഗത്തിലാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpiRSSZubair murder case
News Summary - Zubair murder case: The accused were read out the charge sheet
Next Story