Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാക്കളെ...

യുവാക്കളെ ആക്രമിച്ച കേസ്: ഒരാള്‍കൂടി അറസ്റ്റില്‍

text_fields
bookmark_border
യുവാക്കളെ ആക്രമിച്ച കേസ്: ഒരാള്‍കൂടി അറസ്റ്റില്‍
cancel
camera_alt

അനന്തു

കോട്ടയം: തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പായിപ്പാട് പി.സി കവലയിൽ ഓമണ്ണിൽ വീട്ടിൽ അനന്തുവിനെയാണ് (22) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സുഹൃത്തുക്കളുമായി ചേർന്ന് ആരമലക്കുന്ന് ഭാഗത്ത് നിൽക്കുകയായിരുന്ന യുവാക്കൾക്കുനേരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചശേഷം ആക്രമിക്കുകയായിരുന്നു. സംഭവശേഷം പ്രതികൾ ഒളിവിലായിരുന്നു. തുടര്‍ന്ന് അന്വേഷണസംഘം അനന്തുവിനെ ചാലക്കുടിയിൽനിന്ന് പിടികൂടി. കേസിലെ മറ്റു രണ്ടു പ്രതികളായ ബിബിൻ, പ്രദീഷ് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.

തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബ്, എ.എസ്.ഐ സാൻജോ, സി.പി.ഒമാരായ ക്രിസ്റ്റഫർ, സന്തോഷ്, ശെൽവരാജ്, അനീഷ് ജോൺ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack case
News Summary - Youth attack case: One more arrested
Next Story