Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയുടെ മരണം: പിതാവ്...

യുവതിയുടെ മരണം: പിതാവ് പരാതി നൽകി

text_fields
bookmark_border
geethu
cancel
camera_alt

മരിച്ച ഗീതു

വാഴയൂർ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ജില്ല പൊലീസ് മേധാവിക്കും ഡിവൈ.എസ്.പിക്കും പരാതി നൽകി. കക്കോവ് നാനാം ചിറയ്ക്കൽ കൃഷ്ണനാണ് മകൾ ഗീതുവിെൻറ (26) മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്.

ഭർത്താവ് തിരൂർ തൃക്കണ്ടിയൂർ സൗപർണിക വിപിെൻറ വീട്ടിലാണ് നവംബർ 25ന് ഗീതുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാൽമുട്ട് തറയിൽ കുത്തിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടതെന്ന് പറയുന്നു. നാലുവർഷം മുമ്പാണ് ഗീതുവിനെ വിപിന് വിവാഹം ചെയ്തു കൊടുത്തത്. മൂന്ന് വർഷം പ്രായമായ ഒരാൺകുട്ടിയുണ്ട്. ഭർതൃവീട്ടുകാരുടെ മാനസിക പീഡനമാണ് മരണകാരണം എന്ന് സംശയിക്കുന്നതിനാൽ അന്വേഷണം നടത്തി യാഥാർഥ്യം പുറത്തുകൊണ്ടുവരുണമെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death casepolice
News Summary - Woman's death: Father files complaint
Next Story