Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാളയാർ ആൾക്കൂട്ടക്കൊല:...

വാളയാർ ആൾക്കൂട്ടക്കൊല: പ്രതി ജീവനൊടുക്കി

text_fields
bookmark_border
വാളയാർ ആൾക്കൂട്ടക്കൊല: പ്രതി ജീവനൊടുക്കി
cancel

പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതകത്തിലെ പ്രതികളിലൊരാൾ ജീവനൊടുക്കി. ആറാം പ്രതി കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) ബുധനാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഡിസംബർ 17ന് വാളയാർ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയെ മർദിച്ചുകൊന്ന കേസിൽ ആറാം പ്രതിയായിരുന്ന വിനോദ് കുമാറിന് നേരത്തെ മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതി ജാമ്യം നൽകിയിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹൈകോടതിയെ സമീപിച്ചിരുന്നു. ഇത് ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിയുടെ മരണം. കേസും തുടർസംഭവങ്ങളും ഇയാളെ മാനസിക സമ്മർദത്തിലാക്കിയിരുന്നുവെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PolicecasewalayarPoliceinvestigat
News Summary - Walayar mob lynching: Accused commits suicide
Next Story