Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപീഡിപ്പിച്ച്...

പീഡിപ്പിച്ച് മുങ്ങി നടന്ന പ്രതി പിടിയിൽ

text_fields
bookmark_border
kamarudeen
cancel
camera_alt

കമറുദ്ദീൻ

വണ്ടൂർ: നിക്കാഹ് നടത്തിയതായി തെറ്റിദ്ധരിപ്പിച്ച് കുറ്റിയിൽ സ്വദേശിനിയെ പീഡിപ്പിച്ച് മുങ്ങി നടന്ന പ്രതി പിടിയിൽ. കൊണ്ടോട്ടി ചെറുകാവ് മണ്ണാറക്കൽ ഹൗസിൽ കമറുദ്ദീനെയാണ് (45) സി.ഐ ഇ. ഗോപകുമാർ അറസ്റ്റ് ചെയ്തത്.ഒരുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. പ്രതി കുറ്റിയിൽ സ്വദേശിനിയെ നിക്കാഹ് നടത്തിയതായി തെറ്റിദ്ധരിപ്പിച്ച് ഒരുദിവസം യുവതിയുടെ വീട്ടിൽ തങ്ങി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. ശേഷം ഇയാൾ മുങ്ങുകയായിരുന്നു. പ്രതിയെ കൊണ്ടോട്ടിയിൽ നിന്നാണ് പിടികൂടിയത്. ഇയാൾക്ക് ഭാര്യയും കുട്ടികളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന് കെ.ജി. അനൂപ്, സി.പി.ഒമാരായ കെ.ഇ. രാകേഷ്, എം. ഫൈസൽ എന്നിവർ നേതൃത്വം നൽകി. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Torture case
News Summary - Torture: Young man arrested
Next Story