Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅപ്പാർട്മെന്‍റിൽ...

അപ്പാർട്മെന്‍റിൽ ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
shihas
cancel
camera_alt

ഷിഹാസ്,റിയാസ്,ഷെമീർ,അസ്‌ലം

കോട്ടയം: അപ്പാർട്മെന്‍റിൽ കയറി ആക്രമണം നടത്തിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ ഷിഹാസ് (28), റിയാസ് (31), ഷെമീർ (27), അസ്‌ലം (24) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി ചിങ്ങവനത്തുള്ള സരളം അപ്പാർട്മെന്‍റിൽ താമസിച്ചിരുന്ന ജെജിൻ ബേബി എന്നയാളെയാണ് പ്രതികൾ റൂമില്‍ കയറി ആക്രമിച്ചത്. പ്രതിയായ ഷിഹാസും ജെജിനും വാഹനം വാടകക്ക് കൊടുക്കുന്ന സ്ഥാപനത്തിൽ ജീവനക്കാരാണ്.

ജോലിസമയത്ത് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ഈ വിരോധംമൂലം ഷിഹാസ് തന്‍റെ സുഹൃത്തുക്കളെയും കൂട്ടിവന്ന് ജിജിൻ താമസിക്കുന്ന അപ്പാർട്മെന്‍റിൽ കയറി ആക്രമിക്കുകയുമായിരുന്നു. തടസ്സം പിടിക്കാനെത്തിയ ജിജിന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും ഇവർ ആക്രമിച്ചു. ബഹളംകേട്ട് മറ്റ് റൂമുകളിൽ താമസിക്കുന്നവർ എത്തുമ്പോഴേക്കും അക്രമികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപവത്കരിക്കുകയും പ്രതികൾക്കു വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പ്രതികളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽനിന്നാണ് പിടികൂടിയത്. പ്രതികളിൽ ഒരാളായ റിയാസിന് ചടയമംഗലം സ്റ്റേഷനിൽ അടിപിടി കേസുകൾ നിലവിലുണ്ട്. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഒ ടി.ആർ. ജിജു, എസ്.ഐമാരായ അനീഷ്, മുരുകൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:apartmentattacked case
News Summary - The accused who attacked the apartment were arrested
Next Story