Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപിതാവിനെയും...

പിതാവിനെയും പിതൃസഹോദരനെയും മർദിച്ച മകനും സുഹൃത്തുക്കളും അറസ്റ്റിൽ

text_fields
bookmark_border
പിതാവിനെയും പിതൃസഹോദരനെയും മർദിച്ച മകനും സുഹൃത്തുക്കളും അറസ്റ്റിൽ
cancel
camera_alt

അറസ്റ്റിലായ പ്രതികൾ

വിതുര: പിതാവിനെയും പിതൃസഹോദരെനെയും ക്രൂരമായി മർദിച്ച മകനും സുഹൃത്തുക്കളും അറസ്റ്റിൽ. പൊടിയക്കാല സെറ്റിൽമെൻറിൽ നിഥിൻ അശോകൻ, രാജീവ് (21), അരവിന്ദ് (24) എന്നിവരെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്നു മൂവർ സംഘം. നിഥിന്റെ പിതാവായ അശോകനെ രാജീവ് മർദിക്കുന്നത് കണ്ടുപിടിച്ചു മാറ്റാനെത്തിയതായിരുന്നു സഹോദരനായ ബാബു കാണി.

എന്നാൽ, ഇരുവരെയും മൂന്ന് യുവാക്കളും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതികളെ വിതുര എസ്.ഐ എസ്.എൽ. സുധീഷ്, സതികുമാർ, സുരേന്ദ്രൻ, ജസീൽ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack case
News Summary - Son and friends arrested for beating father and paternal uncle
Next Story