Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതൊഴുത്തിലെ...

തൊഴുത്തിലെ കന്നുകാലികളുടെ വാലുകൾ അറുത്തിട്ട നിലയിൽ

text_fields
bookmark_border
of cattle Tails cut off
cancel
camera_alt

വലിയപറമ്പിലെ പെരൂക്കാടൻ നാസറിന്റെ കന്നുകാലികളുടെ വാൽ മുറിച്ച നിലയിൽ

കാളികാവ്: തൊഴുത്തിൽ കെട്ടിയിട്ട കന്നുകാലികളുടെ വാലുകൾ അറുത്തിട്ട നിലയിൽ. മാളിയേക്കൽ വലിയ പറമ്പിലെ പെരൂക്കാടൻ നാസർ, കുന്നുമ്മൽ ശിഹാബ് എന്നിവരുടെ കാലികളുടെ വാലുകളാണ് മുറിച്ചിട്ട നിലയിൽ കാണപ്പെട്ടത്.

തിങ്കളാഴ്ച രാവിലെയാണ് വലിയപറമ്പിലെ പെരൂക്കാടൻ നാസർ വളർത്തുന്ന കാളയുടെ വാല് മുറിഞ്ഞു കിടക്കുന്നത് കണ്ടത്. ഉടൻ മാളിയേക്കൽ വെറ്ററിനറി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പി. നീലകണ്ഠൻ സ്ഥലത്തെത്തി കാളയുടെ വാലിൽ മരുന്ന് വെച്ച് കെട്ടി.

10 മണിക്ക് ശേഷമാണ് സമീപത്തുതന്നെയുള്ള കുന്നുമ്മൽ ശിഹാബിന്റെ പോത്തിന്റെ വാലും മുറിച്ചിട്ടതായി കാണപ്പെട്ടത്. രണ്ട് കാലികളുടെയും വാലുകൾ മുറിച്ച് തൊട്ടടുത്തുതന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. മരുന്ന് വെച്ചുകെട്ടിയിട്ടുണ്ടെങ്കിലും മൃഗങ്ങളോട് കാണിച്ച ഈ ക്രൂരതയിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിനും ആശങ്കക്കും കാരണമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newscattle
News Summary - of cattle Tails cut off
Next Story