Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആനക്കൊമ്പ്...

ആനക്കൊമ്പ് കടത്ത്: ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
sabu
cancel
camera_alt

സാബു ജോർജ്

ആലത്തൂർ: പാലക്കുഴി വിലങ്ങൻപാറ ഭാഗത്തുനിന്ന് ആനക്കൊമ്പുകൾ കടത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. എറണാകുളം വടുതല സ്വദേശി സാബു ജോർജ് എന്ന കണ്ടെയ്നർ സാബുവിനെയാണ് (36) ആലത്തൂർ വനം റേഞ്ച് ഓഫിസർ കെ.ആർ. കൃഷ്ണദാസിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. ഒമ്പതുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം.

സ്ഥലത്ത് തെളിവെടുപ്പ് നടത്തിയ ശേഷം ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ. സലിം, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സുനിൽ, മുഹമ്മദലി, ഡ്രൈവർ സവാദ്, വാച്ചർ അപ്പുകുട്ടൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കേസിൽ അഞ്ച് പ്രതികളാണുള്ളത്. രണ്ടുപേരെ നേരത്തേ പിടികൂടിയിരുന്നു. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ivory case
News Summary - Ivory smuggling:one more person arrested
Next Story