Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസ്...

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശം

text_fields
bookmark_border
human rights commission
cancel

തൊടുപുഴ: പൊലീസ് ഉദ്യോഗസ്ഥർ ജനങ്ങളുമായി ബന്ധപ്പെടുമ്പോൾ മാന്യത പുലർത്തണമെന്ന ഹൈകോടതി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ച നെടുങ്കണ്ടം ഇൻസ്പെക്ടർക്കും സബ് ഇൻസ്പെക്ടർക്കും എതിരെ നിയമനടപടികൾ സമയബന്ധിതമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. എറണാകുളം റേഞ്ച് ഡി.ഐ.ജിക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമനിക് ഉത്തരവ് നൽകിയത്. ഇവർക്കെതിരെ നടക്കുന്ന അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്. സ്വീകരിച്ച നടപടികൾ ഫെബ്രുവരി 15നകം ഡി.ഐ.ജി കമീഷനെ അറിയിക്കണം. കേസ് ഫെബ്രുവരി 19ന് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. വലിയ തോവാള സ്വദേശി എബിൻ മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി. ഇരുവരും കുറ്റക്കാരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി കട്ടപ്പന ഡിവൈ.എസ്.പി കമീഷനെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeHuman Rights Commison
News Summary - Human Rights Commission against Police Officers
Next Story