Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട് കയറി...

വീട് കയറി ആക്രമണം: എട്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
crime
cancel

ചിങ്ങവനം: മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ കേസിൽ എട്ടുപേർ അറസ്റ്റിൽ. പനച്ചിക്കാട് ചോഴിയക്കാട് കദളിക്കാട് സ്റ്റെഫിൻ. കെ. ജോസ് (28), പനച്ചിക്കാട് ഓട്ടക്കാഞ്ഞിരം ഭാഗത്ത് പാവക്കുളത്ത് ഡെൽവിൻ ജോസ്(26), ഇയാളുടെ സഹോദരൻ ഡിബു ജോസ് (36), പനച്ചിക്കാട് സായിപ്പ് കവല ഭാഗത്ത് പാലക്കുടിയിൽ വീട്ടിൽ സജിൻ സാജൻ (24), പനച്ചിക്കാട് ചോഴിയക്കാട് ഭാഗത്ത് കച്ചേരിപ്പറമ്പിൽ വീട്ടിൽ നോയൽ തോമസ് (24), ചിങ്ങവനം മൂലംങ്കുളം ഭാഗത്ത് മീൻചിറ വീട്ടിൽ ജഗൻ. സി ബിജു (24), പനച്ചിക്കാട് ചോഴിയക്കാട് കദളിക്കാട് വീട്ടിൽ നിതിൻ കെ. ജെയിംസ് (20), ചിങ്ങവനം മൂലംങ്കുളം ഭാഗത്ത് തകിടിയിൽ വീട്ടിൽ നിഖിൽ ടി. രാജു (25) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 12.30 ഓടെ പനച്ചിക്കാട് ഓട്ടക്കാഞ്ഞിരം ഭാഗത്തുള്ള മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി, ഇവരെയും ഭർത്താവിനെയും മകനെയും മർദിക്കുകയും വീട്ടുസാധനങ്ങൾ അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയിൽ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ല പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇവരെ പലസ്ഥലങ്ങളിൽനിന്ന് പിടികൂടുകയുമായിരുന്നു. സ്റ്റെഫിന് മധ്യവയസ്കയുടെ ഇളയമകനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടായിരുന്നു ഇയാൾ തന്‍റെ സുഹൃത്തുക്കളേയും കൂട്ടി വീട് കയറി ആക്രമിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home invasionArrest
News Summary - Home invasion: Eight people are under arrest
Next Story