Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഗുണ്ടയെ കാപ്പചുമത്തി...

ഗുണ്ടയെ കാപ്പചുമത്തി ജയിലില്‍ അടച്ചു

text_fields
bookmark_border
ഗുണ്ടയെ കാപ്പചുമത്തി ജയിലില്‍ അടച്ചു
cancel
camera_alt

മനു

ചങ്ങനാശ്ശേരി: നിരവധി അടിപിടി ക്രിമിനല്‍ കേസുകളും വധശ്രമമടക്കമുള്ള കേസുകളിലും പ്രതിയായ ഗുണ്ടയെ കാപ്പചുമത്തി ജയിലിലടച്ചു. ചങ്ങനാശ്ശേരി പൂവംഭാഗത്ത് എ.സി കോളനിയില്‍ ഉണ്ണിത്തര വീട്ടില്‍ മനുവിനെയാണ് (29) കാപ്പചുമത്തി വിയ്യൂര്‍ ജയിലിലാക്കിയത്. ചങ്ങനാശ്ശേരി, ചിങ്ങവനം പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണിയാൾ. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മനുവിനെ കരുതല്‍ തടങ്കലിലാക്കി. നാല് മാസം മുമ്പ് മനക്കച്ചിറയിൽ വെച്ച് നരഹത്യാശ്രമക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായാണ് മനുവിനെ കരുതല്‍ തടങ്കലില്‍ ജയിലിലടച്ചത്. ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാര്‍ഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goonsKappa act
News Summary - goon was jailed in Kappa act
Next Story