Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലഹരിമരുന്ന്...

ലഹരിമരുന്ന് വിൽപന: രണ്ട് പ്രധാന കണ്ണികൾ വലയിൽ

text_fields
bookmark_border
arrest
cancel

മട്ടാഞ്ചേരി: ലഹരി മരുന്ന് വിൽപന ശൃംഖലയിലെ പ്രധാന കണ്ണികളായ രണ്ടുയുവാക്കളെ കൂടി മട്ടാഞ്ചേരി പൊലീസ് പിടികൂടി. ഇടക്കൊച്ചി വലിയ കുളം റോഡിൽ ജോസഫ് പ്രിൻസ് അമരേഷ് (25), ആലുവ അയ്യമ്പുഴ സ്വദേശി സോണി ടോമി (25) എന്നിവരെയാണ് മട്ടാഞ്ചേരി അസി. കമീഷണർ വി.ജി. രവീന്ദ്രനാഥ്, പൊലീസ് ഇൻസ്പെക്ടർ തൃതീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

കഴിഞ്ഞ ദിവസം അരക്കിലോ തൂക്കം വരുന്ന രാസലഹരിയുമായി മട്ടാഞ്ചേരി സ്വദേശി ശ്രീനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിലാണ് ലഹരി മരുന്ന് ശൃംഖലയിലെ ഇടനിലക്കാരയെയും ലഹരി വിൽപനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ ബാങ്ക് അക്കൗണ്ട് വഴി കൈകാര്യം ചെയ്യുന്നയാളെയും കുറിച്ച് മനസിലാക്കാനുമായത്. എസ്.ഐ മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എഡ്‌വിൻ റോസ്, ശ്രീജിത്ത്,സിവിൽ പൊലീസ് ഓഫിസർ അനീഷ് എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug sale
News Summary - Drug sale Two people arrested
Next Story