Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്ത്രീധനപീഡനം;...

സ്ത്രീധനപീഡനം; യുവതിയുടെ പരാതിയില്‍ ഒരു വര്‍ഷമായിട്ടും നടപടിയില്ല

text_fields
bookmark_border
dowry oath
cancel

മരട്: സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍തൃവീട്ടുകാരുടെ നിരന്തര പീഡനം മൂലം യുവതി കമീഷണര്‍ക്ക് പരാതി നല്‍കി. പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ട് ഒരു വര്‍ഷമായിട്ടും നടപടിയെടുക്കാത്തതിനെതുടര്‍ന്നാണ് യുവതി കമീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. നെട്ടൂര്‍ മൗലാന റോഡില്‍ പൂതേപ്പാടം സാനുവിന്‍റെ മകള്‍ ജിഷ്‌നയാണ് ഭര്‍ത്താവായ നെട്ടൂര്‍ ചേരിപ്പറമ്പില്‍ ഷംനാസിനും മാതാവിനുമെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പത്ത് ലക്ഷം രൂപയോളമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഈ തുക നല്‍കാത്തതിന്‍റെ പേരില്‍ ജിഷ്‌നയെ വീട്ടില്‍ തിരിച്ചുകൊണ്ടുവന്നാക്കുകയും പിന്നീട് തിരിഞ്ഞ് നോക്കിയില്ലെന്നും പരാതിയില്‍ പറയുന്നു. കൂടാതെ ഈ കുടുംബത്തെ വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് വീടിന് മുന്നില്‍ വന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വാട്‌സ്ആപ്പിലും, ഫോണിലൂടെയും മറ്റും നിരന്തരം സ്ത്രീധന തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും പറയുന്നു. അതേസമയം ബാങ്ക് ഉദ്യോഗസ്ഥനായ ഇയാള്‍ വൈപ്പിന്‍ എടവനക്കാടുള്ള ഒരു യുവതിയുമായി അടുപ്പത്തിലാവുകയും വിവാഹം രജിസ്റ്റര്‍ ചെയ്യാനുമുള്ള നീക്കവും നടത്തിയിരുന്നു. ഈ വിവരം ജിഷ്‌ന അറിഞ്ഞതോടെ തടയുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ മൂന്നു തവണ പരാതി നല്‍കിയിട്ടും പരാതി വായിച്ച് നോക്കാന്‍ പോലും പൊലീസ് ഉദ്യോഗസ്ഥന്‍ തയാറായില്ലത്രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dowry Case
News Summary - Dowry oppression; No action has been taken on the girl's complaint for a year
Next Story