Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതർക്കം:...

തർക്കം: യുവാവിനെയും സുഹൃത്തിെനയും ആക്രമിച്ച ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
Athul Raj
cancel
camera_alt

അതുൽ രാജ്

ഓച്ചിറ: കാളകെട്ട് ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാളയുടെ ഫോട്ടോ എടുത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിെനയും സുഹൃത്തിെനയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി  പിടിയിലായി. ഓച്ചിറ മേമന ആരാമംവീട്ടിൽ ഗോശാല അതുൽ രാജ് (19) ആണ് ഓച്ചിറ പൊലീസിന്‍റെ പിടിയിലായത്. സെപ്റ്റംബറിൽ നടന്ന ഓച്ചിറ കാളകെട്ട് ഉത്സവം കാണാൻ എത്തിയ കുലശേഖരപുരം കടത്തൂർ സ്വദേശിയായ സൂര്യ നാരായണന്‍റെ സുഹൃത്തായ അശ്വനിദേവ് കെട്ടുകാളയുടെ ഫോട്ടോ എടുത്തത് പ്രതിയുടെ സുഹൃത്തായ അജിത്ത് ചോദ്യം ചെയ്യുകയും അശ്വനിദേവിനെ മർദിക്കുകയും ചെയ്തു.

ഇത് ചോദ്യം ചെയ്യാനെത്തിയ സൂര്യ നാരായണെനയും മറ്റൊരു സുഹൃത്തായ ജസ്റ്റിെനയും പത്തോളം േപരടങ്ങിയ സംഘം കമ്പിവടിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ സൂര്യ നാരായണന്‍റെ തലക്ക് പരിക്കേൽക്കുകയും കൈ പൊട്ടുകയും ചെയ്തു. തുടർന്ന് ഓച്ചിറ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തി വന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് പ്രതി അറസ്റ്റിലായത്. ഏഴാം പ്രതിയാണ്. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ നിസാമുദ്ദീന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിയാസ്, എ.എസ്.ഐ സുനിൽ, സി.പി.ഒ മാരായ ശ്രീകുമാർ, വിനോദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsYouthOne ArrestedAttacking
News Summary - Controversy: One arrested for attacking youth and his friend
Next Story