Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊലപാതകശ്രമം: പ്രതി...

കൊലപാതകശ്രമം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
കൊലപാതകശ്രമം: പ്രതി അറസ്റ്റിൽ
cancel
camera_alt

സന്തോഷ്‌

കുമാര്‍

ചങ്ങനാശ്ശേരി: നഗരമധ്യത്തിൽ പട്ടാപ്പകല്‍ കൊലപാതക ശ്രമം നടത്തിയ പ്രതി പൊലീസ് പിടിയില്‍. മാടപ്പള്ളി മുണ്ടുകുഴി ഭാഗത്ത് പുതുപ്പറമ്പില്‍ സന്തോഷ് കുമാറിനെയാണ് (പിണ്ടി സന്തോഷ്- 48) ചങ്ങനാശ്ശരി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 11ഓടെയാണ് കേസിനാസ്പദമായ സംഭവം.

ചങ്ങനാശ്ശേരി ബിവറേജ് ഷോപ്പില്‍നിന്ന് മദ്യം വാങ്ങാൻ എത്തിയ കുറിച്ചി നീലംപേരൂര്‍, കോമ്പാറച്ചിറ വീട്ടില്‍ പ്രസാദിനെയാണ് (52) ബിവറേജിനു സമീപത്തുവെച്ച് പ്രതി കൈയില്‍ കരുതിയ വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സന്തോഷ് ബിവറേജ് ഷോപ്പില്‍നിന്ന് മദ്യം വാങ്ങി ഉയര്‍ന്ന വിലയില്‍ മറിച്ച് വില്‍ക്കുന്നത് എക്‌സൈസ് സംഘത്തിന് ഒറ്റിയതിലുള്ള വിരോധമാണ് കൊലപാതക ശ്രമത്തിന് കാരണം. തലയുടെ പിന്നില്‍ വെട്ടേറ്റ പ്രസാദിനെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടിയിലായ സന്തോഷ് കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custodymurder
News Summary - Attempted murder: Accused in custody
Next Story