Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമിൽമയിൽ ജോലി...

മിൽമയിൽ ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി റിമാൻഡിൽ

text_fields
bookmark_border
binu jone
cancel
camera_alt

ബിനു ജോൺ ഡാനിയൽ

കോട്ടക്കൽ: മിൽമ യൂനിയനിൽ ജോലി നൽകാമെന്ന് പറഞ്ഞ് നിരവധി ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ കോട്ടക്കലിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും വൈറ്റില മരട് സെന്റ് തോമസ് പള്ളിക്ക് സമീപം താമസക്കാരനുമായ ബിനു ജോൺ ഡാനിയലാണ് (49) അറസ്റ്റിലായത്. കോട്ടക്കൽ സ്വദേശികളായ ദമ്പതികളെ കബളിപ്പിച്ച് പത്ത് ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. ഇടപ്പള്ളി മിൽമ യൂനിയന്‍റെ പേരിൽ വ്യാജ റാങ്ക് പട്ടികയുണ്ടാക്കിയാണ് ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടിയെടുത്തത്. ഇയാൾക്കെതിരെ തൃശൂർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികളുണ്ട്. സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം കായംകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milmajob fraud case
News Summary - Accused who extorted lakhs by promising job in Milma remanded
Next Story