Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാഹനമോഷണക്കേസ് പ്രതി...

വാഹനമോഷണക്കേസ് പ്രതി പിടിയിൽ

text_fields
bookmark_border
PJ JOMON
cancel
camera_alt

പി.ജെ. ജോമോൻ

പള്ളുരുത്തി: സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ വാഹന മോഷണക്കേസുകളിൽ പ്രതിയായ പെരുമ്പടപ്പ് പുന്നക്കൽ വീട്ടിൽ പി.ജെ. ജോമോനെ (25) പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പളങ്ങി കെൽട്രോൺ ഫെറി ഭാഗത്തുനിന്നാണ് പിടികൂടിയത്. പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിക്കുസമീപം തണ്ടാനപറമ്പ് വീട്ടിൽനിന്ന് വാഹനം മോഷണം പോയത് സംബന്ധിച്ച കേസി‍െൻറ അന്വേഷണത്തിലൊടുവിലാണ് അറസ്റ്റ് ചെയ്തത്.

കുത്തിയതോട്, അരൂർ സ്റ്റേഷൻ പരിധിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്നിരുന്നതിനാൽ കാപ്പ നിയമ പ്രകാരം ഇയാൾക്ക് ആലപ്പുഴ ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. പള്ളുരുത്തി ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐ സജീവ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.യു. ഉമേഷ്, പ്രജിത്, സിവിൽ പൊലീസ് ഓഫിസർ പ്രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Accused in car theft case
Next Story