Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപിതാവിനെയും മകളെയും...

പിതാവിനെയും മകളെയും ആക്രമിച്ചവർ റിമാൻഡിൽ

text_fields
bookmark_border
പിതാവിനെയും മകളെയും ആക്രമിച്ചവർ റിമാൻഡിൽ
cancel
camera_alt

സുമേഷ്, സതീഷ്

ഓച്ചിറ: ബൈക്കിൽ പിതാവിനൊപ്പം സഞ്ചരിച്ച 18കാരിയുടെ കൈയിൽ പിടിച്ചതിനെ ചോദ്യംചെയ്തതിെൻറ പേരിൽ ഇരുവരെയും ആക്രമിച്ച കേസിൽ പിടിയിലായ രണ്ട് പ്രതികളെ കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

ചങ്ങൻകുളങ്ങര നാരായണീയത്തിൽ സതീഷ് (23), ചങ്ങൻകുളങ്ങര കരുണാലയത്തിൽ സുമേഷ് (30) എന്നിവരാണ് റിമാൻഡിലായത്. സതീഷിെൻറ സഹോദരൻ സോനു (25) ആണ് ഒന്നാം പ്രതി. ഇയാൾ ഒളിവിലാണ്.

ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിക്ക് പിറകിലെ ഇടറോഡിലായിരുന്നു സംഭവം.

കല്ലുകൊണ്ടുള്ള ആക്രമണത്തിൽ മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റ പിതാവും മകളും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓച്ചിറ സ്റ്റേഷൻ ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐ നിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackochira
News Summary - accused attacked father and daughter remanded
Next Story