Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightകോവിഡ് കാലത്തെ പരീക്ഷ;...

കോവിഡ് കാലത്തെ പരീക്ഷ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

text_fields
bookmark_border
കോവിഡ് കാലത്തെ പരീക്ഷ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
cancel
camera_alt????????-19????????????????? ????????????????? ????.?????.????.???-?????? ????????????? ???????????? ????????????????????????????? ?????????? ?????????????? ?????????????? ???????????? ?????? ???????????? ????? ????????????? ?????????? ??????? ????????? ???????????????????????????

തിരുവനന്തപുരം: കോവിഡിെൻറ കാലത്താണ് അവശേഷിക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ നടക്കുന്നത്. പതിവ് രീതിയിൽ സ്കൂളിൽ വരുന്നതും പരീക്ഷ എഴുതുന്നതും ഇൗ കാലത്ത് സാധ്യമല്ലെന്ന് എല്ലാ കുട്ടികളും തിരിച്ചറിയുക. വീട്ടിൽനിന്ന് പുറത്തിറങ്ങി തിരികെ എത്തുംവരെ മാസ്ക് ധരിക്കുക. കൂട്ടുകാരെ കാണുേമ്പാൾ കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിടാനും കൂട്ടംകൂടി നിന്ന് സംസാരിക്കാനും ഇൗ പരീക്ഷ കാലത്ത് നിങ്ങൾക്ക് അനുമതിയില്ല. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിെൻറയും മൊത്തം സമൂഹത്തിെൻറയും സുരക്ഷ കരുതിയാണ് ഇൗ നിയന്ത്രണങ്ങൾ. ഏറ്റവും സുരക്ഷിതമായി സ്കൂളിലെത്തി പരീക്ഷ എഴുതി തിരികെ വീട്ടിലെത്താനായിരിക്കണം ഒാരോ വിദ്യാർഥിയും ശ്രദ്ധിക്കേണ്ടത്.

 

വിദ്യാർഥികൾ ഒാർത്തിരിക്കുക: 
•വീട്ടിൽ നിന്നിറങ്ങുേമ്പാൾ തന്നെ മാസ്ക് ധരിക്കുക, കൈ അണുമുക്തമാക്കുക
•പരീക്ഷ കേന്ദ്രം മാറ്റി ലഭിച്ചവർ ഹാൾടിക്കറ്റിനൊപ്പം ‘Centre Allot Slip’ കൂടെ കരുതണം 
•പനി, ചുമ, ജലദോഷം പോലുള്ള രോഗലക്ഷണങ്ങൾ ഉള്ളവർ ട്രിപിൾ ലെയർ മാസ്ക് ധരിക്കുക
•സംസ്ഥാനത്തിെൻറ പുറത്തുനിന്ന് വന്ന കുട്ടികളും ഹോം ക്വാറൻറീനിലുള്ളവരുടെ വീട്ടിൽനിന്ന് വരുന്നവരും ട്രിപിൾ ലെയർ മാസ്ക് ധരിക്കുക 
•രോഗലക്ഷണമുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാം 
•യാത്ര ചെയ്യുന്ന വാഹനത്തിൽ അകലം പാലിക്കുക
•സ്കൂൾ കവാടത്തിൽ തെർമൽ സ്കാനിങ്ങിന് (ശരീരോഷ്മാവ് പരിശോധിക്കൽ) വിധേയമാകുക
•സാനിറ്റൈസർ/ഹാൻഡ്വാഷ് സൗകര്യം ഉപയോഗിച്ച് കൈ അണുമുക്തമാക്കുക
•പരീക്ഷ ഹാൾ മനസ്സിലാക്കി നേരെ പരീക്ഷ ഹാളിലേക്ക് കയറുക
•കൂട്ടംകൂടി നിൽക്കുന്നതും ഹസ്തദാനവും ഒഴിവാക്കുക
•പരീക്ഷ സാമഗ്രികൾ (പെൻസിൽ, പേന, ഇൻസ്ട്രുമെൻറ് ബോക്സ് തുടങ്ങിയവ) പരസ്പരം കൈമാറരുത്
•പരീക്ഷ സമയം കഴിഞ്ഞാൽ ഹാളിൽ ഒരുക്കുന്ന കവറുകളിൽ ഉത്തരേപപ്പർ നിക്ഷേപിക്കുക
•പരീക്ഷ ഹാളിൽനിന്ന് പുറത്തിറങ്ങുേമ്പാഴും അകലം പാലിക്കുക
•പരീക്ഷ കഴിഞ്ഞാൽ പൊതുസ്ഥലങ്ങളിൽ ചുറ്റിത്തിരിയാതെ വീട്ടിൽ പോകണം
•വീട്ടിൽ എത്തിയാൽ കുളിച്ച് ശുചിയായ ശേഷം മാത്രമേ വീട്ടുകാരുമായി ഇടപഴകാവൂ
•പരീക്ഷയുടെ അവസാന ദിവസം കണ്ടുവരാറുള്ള കൂടിച്ചേരലുകൾ നിർബന്ധമായും ഒഴിവാക്കുക 
•കുടിവെള്ളം കൊണ്ടുവരുന്നതിന് അനുമതിയുണ്ട്
•അധ്യാപകർ, രക്ഷാകർത്താക്കൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരുടെ നിർദേശങ്ങൾ പാലിക്കുക.

അധിക ഉത്തരക്കടലാസിൽ ഇൻവിജിലേറ്റർ ഒപ്പിടില്ല
തിരുവനന്തപുരം: ചൊവ്വാഴ്ച ആരംഭിക്കുന്ന എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി പരീക്ഷക്ക് നൽകുന്ന അധിക ഉത്തരക്കടലാസിലും ഹാൾ ടിക്കറ്റിലും ഇൻവിജിലേറ്റർമാർ ഒപ്പുവെക്കില്ല. കോവിഡിെൻറ പശ്ചാത്തലത്തിൽ പരമാവധി സമ്പർക്കം ഒഴിവാക്കാൻ വേണ്ടിയാണ് നിർദേശം. മോണോഗ്രാം പതിച്ച ഉത്തരക്കടലാസുകൾ ഇൻവിജിലേറ്റർമാർ ആദ്യ പേജിൽ (ഫേസിങ് ഷീറ്റ്) ഒപ്പിട്ട ശേഷമാണ് വിദ്യാർഥികൾക്ക് നൽകേണ്ടത്. എന്നാൽ, പരീക്ഷ കഴിഞ്ഞ ശേഷം മോണോഗ്രാം പതിക്കേണ്ടതില്ല. ഉത്തരം എഴുതി അവസാനിപ്പിക്കുന്നതിന് താഴെ വിദ്യാർഥികൾ ഡബിൾ ലൈൻ മാർക്ക് ചെയ്ത് അതിന് താഴെ ക്യാൻസൽഡ് എന്നെഴുതി ബാക്കിയുള്ള ഭാഗം ക്യാൻസൽ ചെയ്യേണ്ടതുമാണ്.

പരീക്ഷാകേന്ദ്രങ്ങളിൽ പൊലീസും
തിരുവനന്തപുരം: കുട്ടികൾ ധാരാളമുള്ള പരീക്ഷാകേന്ദ്രങ്ങളിലും മറ്റ് പ്രധാനയിടങ്ങളിലും പൊലീസിനെ നിയോഗിക്കുമെന്നും ഏതെങ്കിലും കാരണത്താൽ പരീക്ഷാകേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത കുട്ടികളെ പൊലീസ് വാഹനത്തിൽ എത്തിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരീക്ഷക്കുമുമ്പും ശേഷവും വിദ്യാലയങ്ങളുടെ മുന്നിൽ തിരക്കൊഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. പരീക്ഷകൾക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ ഒരിടത്തും തടയാൻ പാടില്ലെന്ന് നിർദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പെൺകുട്ടികളുടെ സൗകര്യാർഥം പരമാവധി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പട്ടികവർഗ മേഖലകളിൽ പരീക്ഷക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജനമൈത്രി പൊലീസിെൻറ സാന്നിധ്യം ഉറപ്പാക്കും. പ്രിൻസിപ്പൽമാർ, പ്രഥമാധ്യാപകർ, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരുടെ യാത്ര തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

പരീക്ഷ നടത്തിപ്പിനെതിരായ ഹരജി തള്ളി
കൊച്ചി: ലോക് ഡൗൺ കാലയളവ് തീരും മുേമ്പ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ നടത്തുന്നത് തടയണമെന്ന ഹരജി ഹൈകോടതി തള്ളി. മാർഗ നിർദേശങ്ങൾ പ്രകാരവും സുരക്ഷ മുൻകരുതലുകൾ കൃത്യമായി പാലിച്ചും പരീക്ഷ നടത്താമെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഹരജി തള്ളിയത്. ദേശീയ ദുരന്ത നിവാരണ സമിതി, ദേശീയ എക്സി. കമ്മിറ്റിയുടെയും അനുമതിയില്ലാതെ പരീക്ഷ നടത്തിപ്പിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത് സ്വേച്ഛാപരമായ നടപടിയാണെന്നും ഇതിെൻറ അടിസ്ഥാനത്തിൽ പരീക്ഷ നടത്താനുള്ള സംസ്ഥാന സർക്കാറിെൻറ ശ്രമം വിദ്യാർഥികളിലൂടെ രോഗ വ്യാപനം വർധിപ്പിക്കുന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടി  തൊടുപുഴ സ്വദേശിയായ പൊതുപ്രവർത്തകൻ പി.എസ്. അനിൽ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

കർശനമായ മുൻകരുതലുകളെടുത്തും ആരോഗ്യ വകുപ്പിെൻറ മാർഗ നിർദേശങ്ങൾ പാലിച്ചുമാണ് പരീക്ഷ നടത്തുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മേയ് 23ന് പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ സർക്കാർ കോടതിയിൽ ഹാജരാക്കി. ഇത് പരിശോധിച്ച കോടതി ഇക്കാര്യങ്ങൾ നിർബന്ധമായും പാലിച്ച് പരീക്ഷ നടത്താൻ അനുവദിക്കുകയായിരുന്നു.

വിദ്യാർഥികൾക്ക് യാത്ര സൗകര്യം ഉറപ്പുവരുത്തിയിട്ടില്ലെന്നും പരീക്ഷ ഹാളുകളിൽ സുരക്ഷ സംവിധാനങ്ങളില്ലെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ, എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. തുടർന്ന് ആവശ്യങ്ങൾക്ക് അധികൃതരെ ബന്ധപ്പെടാമെന്നും എല്ലാ മുൻകരുതലുകളും മാർഗനിർദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നുമുള്ള നിർദേശത്തോടെ കോടതി ഹരജി തള്ളി.


 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vhseSSLCexamscovid 19
News Summary - covid time exams must know these things-education news
Next Story