Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിസിൻ പഠനം കുറഞ്ഞ...

മെഡിസിൻ പഠനം കുറഞ്ഞ ചെലവിൽ

text_fields
bookmark_border
medical-education-281119.jpg
cancel

േലാകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെയും ഏഷ്യയിലെ ഏറ്റവും വലിയ മെഡിക്കൽ യൂനിവേഴ് സിറ്റിയുമായ Sichuan യൂനിവേഴ്സിറ്റിയുൾപ്പെടെ മുപ്പതിലധികം ഗവൺമെൻറ് മെഡിക്കൽ യൂ നിവേഴ്സിറ്റികളിൽ കുറഞ്ഞ ചെലവിൽ MBBS പഠിക്കാൻ അവസരം. ട്യൂഷൻ ഫീസ് വെറും 2 Lakhs/year മുതൽ പഠ നത്തോടൊപ്പം യൂനിവേഴ്സിറ്റിയുടെ തന്നെ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലുകളിൽ പ ്രാക്ടീസ് ചെയ്യാനുള്ള അവസരവും ലഭിക്കുന്നു. MCI യുടെ FMGE ടെസ്റ്റിനുള്ള കോച്ചിങ്ങും യൂ നിവേഴ്സിറ്റികളിൽതന്നെ ലഭിക്കും. ഈ യൂനിവേഴ്സിറ്റികളിൽനിന്ന് പാസാകുന്ന 90 ശതമാ നം കുട്ടികളും MCI FMGE test ആദ്യ തവണ തന്നെ വിജയിക്കുന്നുണ്ട്്.

ABC STUDY LINKS സ്കോളർഷിപ്പിനും വിദ് യാഭ്യാസ ലോണിനുമുള്ള അസിസ്റ്റൻറ്സ് നൽകുന്നതാണ്. ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ഹലാൽ ഫുഡും ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ കോളജ് ആയ All India Institute of Medical Scienceനെക്കാൾ വലുതും ഉന്നത റാങ്കിംഗ് നിലവാരത്തിലുമുള്ള മ െഡിക്കൽ യൂനിവേഴ്സിറ്റികളിൽനിന്ന് ഡോക്ടർ ആകാൻ ഒരു സുവർണാവസരം.

ഇറ്റലിയിൽ ഗവൺമെന്‍റ് യൂനിവേഴ്സിറ്റികളിൽ സ്കോളർഷിപ്പോടുകൂടി സൗജന്യമായി പഠിക്കാം

ഇന്ത്യയിലെ IIT/IIMനെക്കാൾ ഉന്നത നിലവാരമുള്ള ഗവൺമെൻറ് യൂനിവേഴ്സിറ്റികളിൽ സ്കോളർഷിപ്പോടുകൂടി സൗജന്യമായി എഞ്ചിനീയറിങ്/മാനേജ്മെൻറ് മാസ്റ്റർ ഡിഗ്രി കോഴ്സുകൾ പഠിക്കാൻ അവസരം. യോഗ്യതയുള്ളവർക്ക് 5000 യൂറോ വരെ ഗവൺമെൻറ് സ്റ്റൈപ്പൻറ് എല്ലാ വർഷവും ലഭിക്കും. IELTS/GRE/SAT നിർബന്ധമില്ല. 70 % മാർക്കിന് മുകളിലുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകൾ - എല്ലാ കോഴ്സുകളും. 26 രാജ്യങ്ങളിലേക്കുള്ള Schengen വിസയും പാർട്ട് ടൈം ജോലിക്കുള്ള അവസരവും പഠനത്തിന് ശേഷം stayback, PR, citizenship എന്നിവ ലഭിക്കുന്നതിനും അവസരം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ഹലാൽ ഫുഡും ലഭിക്കും.

Higher-Education

ഇന്ത്യയിൽ പഠിക്കുന്ന അതേ ചെലവിൽ ലാത്വിയയിൽ പഠിക്കാം

എഞ്ചിനീയറിങ്/മാനേജ്മെൻറ് രംഗത്ത് അതിവേഗം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന യൂറോപ്യൻ യൂനിയൻ രാജ്യമാണ് ലാത്വിയ. ഇന്ത്യയിലെ IIT/IIMകൾക്ക് തത്തുല്യ റാങ്കിങ് ഉള്ള യൂനിവേഴ്സിറ്റികളിൽ ഏകദേശം ഇന്ത്യയിൽ പഠിക്കുന്ന അതേ ചെലവിൽ പഠിക്കാം. ഇവിടെനിന്ന് പഠിച്ചു പാസാകുന്നവർക്ക് യൂറോപ്യൻ യൂനിയനിലെ രാജ്യങ്ങളിൽ എവിടെയും ജോലി ചെയ്യാനും പ്രതിമാസം 3 ലക്ഷം മുതൽ ശമ്പളം ലഭിക്കാനും അവസരം. ഫീസ് 2.5 ലക്ഷം മുതൽ. IELTS/GRE/GMAT തുടങ്ങിയവ ആവശ്യമില്ല. ഏകദേശം 5000ത്തിനു മുകളിൽ ഇന്ത്യൻ കുട്ടികൾ ഇപ്പോൾ Latviaയിലെ വിവിധ യുനിവേഴ്സിറ്റികളിൽ പഠിക്കുന്നു. വിദ്യാഭ്യാസ ലോൺ സൗകര്യം ലഭ്യമാണ്. നിർധനരായ സാധാരണക്കാർക്കും തങ്ങളുടെ മക്കളെ വിദേശത്ത് വിട്ടുപഠിപ്പിക്കാനും നല്ല ഭാവി ഉണ്ടാക്കി കൊടുക്കാനും ഇതുവഴി സാധിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റലും ഹലാൽ ഫുഡും ലഭിക്കും..
കൂടുതൽ വിവരങ്ങൾക്ക് Nov. 29നും 30നും Indian Academy CBSE School, Muhaisnah, Dubaiയിലെ മാധ്യമം EDU CAFE EXHIBITION Stall No.14 സന്ദർശിക്കുക.
ABC STUDY LINKS, JOS BUILDING, JOS JUNCTION, ERNAKULAM, KERALA, INDIA. MOB:+919895177888/+91 9447186225.

ജർമനിയിൽ എൻജിനീയറിങ്/മാനേജ്മെന്‍റ് പഠനം

ജർമനിയിലെ ഏറ്റവും ഉയർന്ന നിലവാരമുള്ള ഗവൺമെൻറ് ടെക്നിക്കൽ യൂനിവേഴ്സിറ്റികളിൽ ആദ്യത്തെ ഒരു വർഷം മാത്രം ഫീസ് നൽകി പിന്നീടുള്ള വർഷങ്ങൾ സ്കോളർഷിപ്പോടുകൂടി തീർത്തും സൗജന്യമായി പഠിക്കാൻ അവസരം. എഞ്ചിനീയറിങ്/മാനേജ്മെൻറ് പ്രോഗ്രാമുകളുടെ ഇരുന്നൂറിൽ അധികം കോഴ്സുകൾ ലഭ്യമാണ്. ഇന്ത്യയിലെ IIT/IIMനെക്കാൾ ലോകറാങ്കിങ്ങിൽ ഉന്നത നിലവാരമുള്ള ഗവൺമെൻറ് യൂനിവേഴ്സിറ്റികളിൽ സ്കോളർഷിപ്പോടുകൂടി യാതൊരു ഫീസും നൽകാതെ പഠിക്കാൻ സാധിക്കും. IELTS/GRE/SAT എന്നിവയോ വലിയ ബാങ്ക് ബാലൻസോ ആവശ്യമില്ല. 60 ശതമാനം മാർക്കുള്ള ഏതു കുട്ടിക്കും ഇപ്പോൾ ജർമനിയിൽ പഠനം സാധ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ഹലാൽ ഫുഡും ലഭ്യമാണ്. പഠിക്കുേമ്പാൾ തന്നെ പാർട്ട് ടൈം ജോലി ചെയ്യാനും പഠനത്തിന് ശേഷം ഒന്നര വർഷത്തെ Stayback ,Work permit, PR, citizenship തുടങ്ങിയവ ലഭിക്കുന്നതിനും അവസരം ഉണ്ട്. 26 രാജ്യങ്ങളിലേക്കുള്ള Schengen Visaയാണ് ഇതിലൂടെ ലഭിക്കുന്നത്.

സ്വപ്നങ്ങൾക്ക് ചിറക് നൽകാം ദർശനയിലൂടെ

സി.എം.ഐ വൈദികരുടെ നേതൃത്വത്തിൽ NEET/JEE എൻട്രൻസ് പരിശീലന രംഗത്ത് 30 വർഷത്തെ പാരമ്പര്യത്തോടുകൂടി കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമാണ് ദർശന അക്കാദമി. ഡോക്ടറാകുക എന്നത് നീറ്റ് പരീക്ഷ എഴുതുന്ന ഓരോ വിദ്യാർഥിയുടെയും സ്വപ്നമാണ്. ഈ സ്വപ്നങ്ങൾക്ക് ചിറക് നൽകാം ദർശനയിലൂടെ. നീറ്റ്, ജെ.ഇ.ഇ മത്സര പരീക്ഷകളുടെ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ആറാം ക്ലാസ് മുതലാണ് ദർശനയിൽ എൻട്രൻസ് പരിശീലന പദ്ധതി നടപ്പാക്കിവരുന്നത്. 10-ാം ക്ലാസ് കഴിഞ്ഞ് 11-ലേക്ക് കയറുന്ന കുട്ടികൾക്ക് ഏറ്റവും നല്ല എൻട്രൻസ് പരിശീലനം സ്കൂൾ പഠനത്തോടൊപ്പം കിട്ടിയാൽ തീർച്ചയായും അവർക്ക് നീറ്റ്, ജെ.ഇ.ഇ പരീക്ഷകളിൽ അനായാസ വിജയം വരിക്കാൻ സാധിക്കുന്നതിനൊപ്പം ഡോക്ടർ അല്ലെങ്കിൽ ഐ.ഐ.ടി, എൻ.െഎ.ടിയിൽ എഞ്ചിനീയറിങ് പരിശീലനം എന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ സാധിക്കും. സ്കൂൾ പഠനത്തോടൊപ്പം തുല്യ പ്രാധാന്യത്തിൽ എൻട്രൻസ് പരിശീലനം ലഭിക്കുന്നതുവഴി കുട്ടികളിലുള്ള മാനസിക പിരിമുറുക്കവും പ്രശ്നങ്ങളും ഇല്ലാതാകുന്നു. വിദഗ്ധ അധ്യാപകരുടെ ക്ലാസുകളും സംശയനിവാരണ ശൈലികളും സ്റ്റഡി മെറ്റീരിയൽസും ഏതൊരു കുട്ടിയെയും ബോർഡ് പരീക്ഷക്ക് ഉന്നത വിജയവും എൻട്രൻസ് പരീക്ഷകൾക്ക് റാങ്കും കരസ്ഥമാക്കാൻ സഹായിക്കുന്നു. ദർശന അക്കാദമിയുടെ വ്യക്തിഗത പരിശീലനം പഠനം ആയാസരഹിതമാക്കുന്നു. ഹോസ്റ്റൽ സൗകര്യം തികഞ്ഞ അച്ചടക്ക സൗഹൃദമായിരിക്കും. ദർശന അക്കാദമിയിലെ ഓരോ കോഴ്സുകളിലേക്കുമുള്ള ചിട്ടയായ പഠനവും പരിശീലനവും ഏറ്റവും മികച്ച കോളജുകളിൽ നിങ്ങൾക്ക് എഞ്ചിനീയറിങ്, മെഡിസിൻ പഠനം സാധ്യമാകുന്നു.

2019-ലെ അഖിലേന്ത്യാ നീറ്റ് പരീക്ഷയിൽ ദർശന അക്കാദമിയിലെ വിദ്യാർഥികൾ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 90 ശതമാനം വിദ്യാർഥികളും യോഗ്യത നേടി. 2018 നീറ്റ് പരീക്ഷയിൽ ദർശന അഖിലേന്ത്യാ അടിസ്ഥാനത്തിൽ 77, 143 എന്നീ റാങ്കുകൾ കൈവരിച്ചിരുന്നു. യോഗ്യരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിലൂടെ 100 ശതമാനം വരെ ഫീസ് ആനുകൂല്യങ്ങളും ഒരു കോടി രൂപയുടെ അവാർഡുകളും ദർശന അക്കാദമി പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ വിദ്യാർഥികളിൽനിന്ന് അസാധാരണ വിജയം കൈവരിച്ചുകൊണ്ട് ദർശന അക്കാദമി എൻട്രൻസ് പരിശീലന രംഗത്ത് വേറിട്ടുനിൽക്കുന്നു.

ദർശനയുടെ പ്രത്യേകതകൾ

  • രാജസ്ഥാൻ കോട്ടയിലെ വിദഗ്ധരായ അധ്യാപകർ, IIT/JEE/KEAM/Neet എൻട്രൻസ് പരിശീലനത്തിൽ കോട്ടയിൽനിന്നും പരിശീലനം നേടിയ അധ്യാപകർ
  • വിദഗ്ധർ തയാറാക്കുന്ന ഏറ്റവും മികച്ച സ്റ്റഡി മെറ്റീരിയൽസ്
  • ഏറ്റവും മികച്ച അച്ചടക്കത്തോടെയുള്ള പഠനാന്തരീക്ഷം. പരിസ്ഥിതി സൗഹൃദ ക്യാമ്പസ്, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂമുകൾ
  • പരീക്ഷകളെ നേരിടുവാനുള്ള മാനസിക പരിശീലനവും കൗൺസിലിങ്ങും
  • Clinical Classes & Effective Doubt Clearance Sessions
  • CMI വൈദികരുടെ നേതൃത്വത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam educafeEducafe 2019educafe season 5
News Summary - educafe supplement 2019
Next Story