Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാർഷിക...

കാർഷിക അധ്യാപകരാകാൻ നെറ്റ്;  ശാസ്ത്രജ്ഞരാകാൻ എ.ആർ.എസ് പരീക്ഷ

text_fields
bookmark_border
asrb
cancel

െഎ.സി.എ.ആറിനു കീഴിൽ ന്യൂഡൽഹിയിലെ അഗ്രികൾചറൽ സയൻറിസ്റ്റ് റിക്രൂട്ട്മെൻറ് ബോർഡ് (എ.എസ്.ആർ.ബി) 2018 ഏപ്രിൽ ആറുമുതൽ 13 വരെ ദേശീയതലത്തിൽ നടത്തുന്ന അഗ്രികൾചറൽ റിസർച് സർവിസ് (എ.ആർ.എസ്-2017) പരീക്ഷക്കും നാഷനൽ എലിജിബിലിറ്റി ടെസ്റ്റിനും (നെറ്റ് ഒന്ന്, 2018) അപേക്ഷ ക്ഷണിച്ചു. 

അപേക്ഷ ഒാൺലൈനായി മാർച്ച് രണ്ടുവരെ സ്വീകരിക്കും. ഇവ രണ്ടിനും സംയുക്തമായാണ് പരീക്ഷ നടത്തുന്നത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.arsb.org.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എ.ആർ.എസ് 2017 പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർ ജൂൺ 24ന് നടത്തുന്ന എ.ആർ.എസ് മെയിൻസ് പരീക്ഷകൂടി വിജയിച്ച് വൈവയിൽ തിളങ്ങുന്നപക്ഷം അഗ്രികൾചറൽ സയൻറിസ്റ്റ് നിയമനത്തിന് അർഹതയുണ്ടായിരിക്കും. െഎ.സി.എ.ആറിെൻറ അഗ്രികൾചറൽ റിസർച് സർവിസിൽ 15,600-39,100 (റിസർച് ഗ്രേഡ് പേ 6000 ഉൾപ്പെടെ) രൂപ ശമ്പള നിരക്കിലാവും സയൻറിസ്റ്റ് നിയമനം. ഇൗ വർഷം 195 ഒഴിവുകൾ ലഭ്യമാണ്.

രാജ്യത്തെ കാർഷിക സർവകലാശാലകളിലും മറ്റും ലക്ചറർ/അസിസ്റ്റൻറ് പ്രഫസർ തസ്തികയിലേക്കുള്ള യോഗ്യത നിർണയ വഴിയാണ് നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്-2018). ഇതിൽ യോഗ്യത നേടുന്നവർക്ക് അഗ്രികൾചറൽ സയൻറിസ്റ്റ് റിക്രൂട്ട്മെൻറ് ബോർഡ് ‘നെറ്റ്’ സർട്ടിഫിക്കറ്റ് സമ്മാനിക്കും. 

കാർഷിക സർവകലാശാലകൾ ലക്ചറർ/അസിസ്റ്റൻറ് പ്രഫസർ തസ്തികകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുേമ്പാൾ അപേക്ഷിക്കാൻ ‘നെറ്റ്’ യോഗ്യത സർട്ടിഫിക്കറ്റ് ആവശ്യമാണ്.

യോഗ്യത: എ.ആർ.എസ് 2017, നെറ്റ് (1) 2018 സംയുക്ത യോഗ്യത നിർണയ പരീക്ഷയിൽ പെങ്കടുക്കുന്നതിന് അഗ്രികൾചർ/ അനുബന്ധ വിഷയങ്ങളിൽ അക്കാദമിക് മികവോടെ മാസ്റ്റേഴ്സ് ബിരുദമെടുത്തിരിക്കണം. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. എന്നാൽ, 2018 ജൂലൈ 28നകം യോഗ്യത സർട്ടിഫിക്കറ്റിെൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കേണ്ടതുണ്ട്.

പ്രായം എ.ആർ.എസ് 2017ന് 1.1.2018ൽ 21 വയസ്സ് തികയണം. 32 വയസ്സ് കവിയാൻ പാടില്ല. എന്നാൽ, NET (1) 2018ന് 2018 ജനുവരി ഒന്നിന് 21 വയസ്സ് തികഞ്ഞാൽ മതി. ഉയർന്ന പ്രായപരിധിയില്ല.

എ.ആർ.എസ് 2017ൽ പെങ്കടുക്കുന്നതിന് ജനറൽ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ആറ് തവണകളായി നിജപ്പെടുത്തിയിട്ടുണ്ട്. ഒ.ബി.സിക്കാർക്ക് ഒമ്പതുതവണ പെങ്കടുക്കാം. 2011ന് മുമ്പുള്ള പരീക്ഷകളെ കണക്കിലെടുക്കില്ല. പട്ടികജാതി/വർഗക്കാർക്ക് തവണ വ്യവസ്ഥ ബാധകമല്ല. 
ഇതിനുമുമ്പ് എ.ആർ.എസ് പരീക്ഷയിൽ യോഗ്യത നേടിയ അതേ ഡിസിപ്ലിനിൽ വീണ്ടും പരീക്ഷയെഴുതാൻ അനുവദിക്കില്ല. എന്നാൽ, മറ്റൊരു ഡിസിപ്ലിനിൽ പരീക്ഷ വീണ്ടുമെടുക്കുന്നതിന് വിലക്കില്ല.

നെറ്റ് (ഒന്ന്) 2018ൽ പെങ്കടുക്കുന്നതിന് തവണ വ്യവസ്ഥകളൊന്നും ഏർപ്പെടുത്തിയിട്ടില്ല. 
അപേക്ഷഫീസ്: എ.ആർ.എസ് 2017ന് മാത്രം ജനറൽ/ഒ.ബി.സി വിഭാഗക്കാർക്ക് 500 രൂപ. പട്ടികജാതി/വർഗക്കാർക്ക് ഫീസ് ഇല്ല. 
നെറ്റ് (ഒന്ന്) 2018ന് മാത്രം ജനറൽ വിഭാഗക്കാർക്ക് 100 രൂപ. ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗക്കാർക്ക് 500 രൂപ. പട്ടികജാതി/വർഗക്കാർക്ക് 250 രൂപ. ഡബിറ്റ്/െക്രഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിങ് മുഖാന്തരം അപേക്ഷഫീസ് അടക്കാം.അപേക്ഷ ഒാൺലൈനായി www.asrb.org.inൽ സമർപ്പിക്കാവുന്നതാണ്. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. ഒാൺലൈൻ അപേക്ഷ 2018 മാർച്ച് രണ്ടുവരെ സ്വീകരിക്കും.
അഡ്മിഷൻ സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽനിന്നും യഥാസമയം ഡൗൺലോഡ് ചെയ്ത് പരീക്ഷയെഴുതാം. 

കേരളത്തിൽ കൊച്ചിയാണ് പരീക്ഷകേന്ദ്രം. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഡൽഹി, ഭോപാൽ, മുംബൈ, പാറ്റ്ന, നാഗ്പുർ, ലഖ്നോ, ഭുവനേശ്വർ, ഷിംല, ശ്രീനഗർ എന്നിവയും ഇന്ത്യയൊട്ടാകെയുള്ള പരീക്ഷ കേന്ദ്രങ്ങളിൽപ്പെടും. എന്നാൽ, എ.ആർ.എസ് മെയിൻസ് പരീക്ഷക്ക് കേരളത്തിൽ പരീക്ഷകേന്ദ്രം അനുവദിച്ചിട്ടില്ല. കോയമ്പത്തൂർ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി മുതലായ കേന്ദ്രങ്ങളിൽ പരീക്ഷ അഭിമുഖീകരിക്കേണ്ടിവരും. കൂടുതൽ വിവരങ്ങൾക്ക് www.asrb.org.in സന്ദർശിക്കുക.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCareer And Education NewsEdu News
News Summary - ASRB Vacancy-Edu news
Next Story