Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightയു.പി.എസ്.സി 41...

യു.പി.എസ്.സി 41 ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
യു.പി.എസ്.സി 41 ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു
cancel
യൂനിയൻ പബ്ലിക്  സർവിസ് കമീഷൻ  വിവിധ തസ് തികകളിലായി 41  ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. തസ്തികകളും  ഒഴിവുകളുടെ  വിവരങ്ങളും താഴെ:

1. ഇക്കണോമിക് ഒാഫിസർ: ഒരു ഒഴിവ്  (പട്ടികജാതി).  കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിനു കീഴിലെ കമീഷൻ  ഫോർ അഗ്രികൾചറൽ  കോസ്റ്റ്സ് ആൻഡ്  പ്രൈസസിലാണ്  ഒഴിവ്. ഇക്കണോമിക്സ്/അൈപ്ലഡ്  ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/കോമേഴ്സ്  ബിരുദാനന്തര ബിരുദമാണ് യോഗ്യത. 

2. സൂപ്രണ്ടിങ് എപിഗ്രാഫിസ്റ്റ്  (ദ്രാവിഡിയൻ ഇൻസ്ക്രിപ്ഷൻ):  ഒരു ഒഴിവ് (ജനറൽ)  സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ  ആർക്കിയേളാജിക്കൽ സർവേ ഒാഫ്  ഇന്ത്യയിലാണ് ഒഴിവ്. തമിഴ്/തെലുഗു/മലയാളം/കന്നട  ബിരുദാനന്തര ബിരുദവും ഗവേഷണബിരുദവുമാണ് യോഗ്യത. ബിരുദതലത്തിൽ പൗരാണിക ഇന്ത്യൻ ചരിത്രം ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ, പൗരാണിക  ഇന്ത്യൻ ചരിത്രം ഒരു വിഷയമായി  ചരിത്രത്തിൽ  ബിരുദാനന്തരബിരുദവും  ഗവേഷണബിരുദവും.  ബിരുദതലത്തിൽ  തമിഴ്/തെലുഗു/മലയാളം/കന്നട  വിഷയമായിരിക്കണം. 

3. ജൂനിയർ  ഇൻറർപ്രറ്റർ  (ചൈനീസ്): ഒരു  ഒഴിവ്  (പട്ടികജാതി-ഒന്ന്)  വിദേശകാര്യ മന്ത്രാലയത്തിലാണ് ഒഴിവ്. ചൈനീസിൽ  ബിരുദാനന്തരബിരുദം (ബിരുദതലത്തിൽ  ഇംഗ്ലീഷ്  പഠിച്ചിരിക്കണം)  അല്ലെങ്കിൽ  ചൈനീസിൽ  ബിരുദവും (ഇംഗ്ലീഷ്  ഒരു വിഷയമായി  പഠിച്ചിരിക്കണം)  ചൈനീസിൽനിന്ന്  ഇംഗ്ലീഷ്/ഹിന്ദിയിലേക്കും തിരിച്ചും  വിവർത്തനത്തിൽ  രണ്ടു വർഷത്തെ  പ്രവൃത്തിപരിചയവും.

4. ജൂനിയർ  ഇൻറർപ്രറ്റർ  (ജാപ്പനീസ്): ഒരു  ഒഴിവ് (ജനറൽ). വിദേശകാര്യ മന്ത്രാലയത്തിലാണ് ഒഴിവ്.  ശാരീരികവെല്ലുവിളികൾ നേരിടുന്ന ഉദ്യോഗാർഥികൾക്കുള്ളതാണ് ഇൗ ഒഴിവ്.  ജാപ്പനീസിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ബിരുദതലത്തിൽ ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ  ജാപ്പനീസിൽ ബിരുദവും (ഇംഗ്ലീഷ്  ഒരു വിഷയമായി  പഠിച്ചിരിക്കണം)  ജാപ്പനീസിൽനിന്ന്  ഇംഗ്ലീഷ്/ഹിന്ദിയിലേക്കും തിരിച്ചും  വിവർത്തനത്തിൽ  രണ്ടു വർഷത്തെ  പ്രവൃത്തിപരിചയവും.

5. സ്പെഷലിസ്റ്റ് ഗ്രേഡ് III: 27 ഒഴിവുകൾ (എസ്.സി-അഞ്ച്, എസ്.ടി-അഞ്ച്, ഒ.ബി.സി-12, ജനറൽ-അഞ്ച്). ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലാണ് ഒഴിവുകൾ. എം.ബി.ബി.എസും മെഡിക്കൽ ബിരുദാനന്തരബിരുദവുമാണ് യോഗ്യത.
 
6. ഇക്കണോമിക് ഒാഫിസർ: 10 ഒഴിവ് (എസ്.സി-രണ്ട്, എസ്.ടി-ഒന്ന്, ഒ.ബി.സി-രണ്ട്, ജനറൽ-അഞ്ച്). ഇക്കണോമിക്സ് ബിരുദാനന്തരബിരുദക്കാർക്ക് അപേക്ഷിക്കാം. 

അപേക്ഷ: ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. http://www.upsconline.nic.in ലൂടെ സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം. 25 രൂപയാണ് അപേക്ഷഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർ, ശാരീരികവെല്ലുവിളികൾ നേരിടുന്നവർ, വനിതകൾ എന്നിവർക്ക് ഫീസില്ല. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:upscnotification41 posts
News Summary - UPSC issues notification for 41 posts
Next Story