Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightകുതികുതിച്ച് വില

കുതികുതിച്ച് വില

text_fields
bookmark_border
കുതികുതിച്ച് വില
cancel

പാലക്കാട്: സംസ്ഥാനത്ത് അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നതായി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തന്നെ പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വില വർധിച്ചതായാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം മുളക്, ഡാൽഡ എന്നിവയുടെ വില കുറഞ്ഞു. മട്ട അരി ജൂണിൽ കിലോയ്ക്ക് 49.25 രൂപയായിരുന്നത് ഡിസംബറിൽ 51.43 ആയി വർധിച്ചു. നാടൻ, റോസ് എന്നിവ യഥാക്രമം 47.29, 50.22 ആയിരുന്നത് 49.43, 51.44 എന്നിങ്ങനെ കൂടി. ആന്ധ്ര വെള്ള കിലോക്ക് ആറ് മാസത്തിനുള്ളിൽ മൂന്ന് രൂപയാണ് വർധിച്ചത്. 42.46 ൽ നിന്ന് 45.74 ആയും, പാലക്കാട് ജയ 43.50 ൽ നിന്ന് 44.50 ആയും ഉയർന്നു.

അവശ്യസാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാനുള്ള സപ്ലൈകോ വിൽപനശാലകളിൽ പല സാധനങ്ങളും കിട്ടാനില്ല. 13 ഇനം സബ്സിഡി സാധനങ്ങൾ ലഭിക്കുന്നത് വല്ലപ്പോഴും മാത്രമാണ്. ഇതിനാൽ ജനം പൊതുവിപണിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Price increasecommoditiesstate Department of Economics and Statistics
News Summary - Price increase of commodities including rice in the state Department of Economics and Statistics
Next Story