Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകിട്ടാക്കടം തിരിച്ചു...

കിട്ടാക്കടം തിരിച്ചു പിടിക്കാൻ നടപടി തുടങ്ങി; 25 ശതമാനവും 12 അക്കൗണ്ടുകളിൽ

text_fields
bookmark_border
കിട്ടാക്കടം തിരിച്ചു പിടിക്കാൻ നടപടി തുടങ്ങി; 25 ശതമാനവും 12 അക്കൗണ്ടുകളിൽ
cancel

മുംബൈ: കിട്ടാക്കടം തിരിച്ചു പിടിക്കാൻ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ നടപടികൾ ആരംഭിച്ചു.  വീഴ്ച വരുത്തിയ വായ്പകൾ തിരിച്ചു പിടിക്കാൻ പൂർണ അധികാരം ആർ.ബി.െഎക്ക് കേന്ദ്ര സർക്കാർ ൈകമാറി ഒരു മാസത്തിനുള്ളിലാണ് നടപടി. രാജ്യത്തെ കിട്ടാക്കടത്തിെൻറ 25 ശതമാനത്തോളം വരുന്ന തുക വായ്പ എടുത്ത 12 അക്കൗണ്ടുകൾ ആർ.ബി.െഎ തിരിച്ചറിഞ്ഞു. ഇൗ അക്കൗണ്ട് ഉടമകളെ പാപ്പരായി പ്രഖ്യാപിക്കാനാണ് നീക്കം. ഇതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ  ബാങ്കുകളോട് ആർ.ബി.െഎ ആവശ്യെപ്പടും.

 5000 കോടിയിലേറെ തുക വായ്പ എടുത്ത് തിരിച്ചടവ് മുടക്കിയ അക്കൗണ്ടുകളെയാണ് പാപ്പരായി പ്രഖ്യാപിക്കുക. രാജ്യത്തെ മൊത്തം കിട്ടാക്കടം എട്ടുലക്ഷം കോടി രൂപയാണ്. ഇതിൽ ആറു ലക്ഷം കോടി രൂപ പൊതുമേഖലാ ബാങ്കുകൾക്ക് ലഭിക്കാനുള്ളതാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbibankruptcyloan defaulters
News Summary - RBI Identifies 12 Mega Defaulters, Asks Banks to Start Bankruptcy Proceedings
Next Story