Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇക്കാര്യങ്ങൾ...

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദന്ത സംരക്ഷണം ഉറപ്പാക്കാം

text_fields
bookmark_border
Dental Care
cancel

ല്ലുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന കറയെ പേടിച്ച് ചിരി പുറത്തുകാട്ടാൻ മടിക്കുന്നവരും വായ്നാറ്റത്തെ പേടിച്ച് വായൊന്നു തുറക്കാൻ ഭയക്കുന്നവരും നമുക്കിടയിലുണ്ട്. ഇത് ഇന്നത്തെ കാലത്ത് ഒരാളുടെ വ്യക്തി ജീവിതത്തിലും പ്രഫഷനൽ ജീവിതത്തിലും എന്തിനേറെ സാമൂഹിക ജീവിതത്തിൽപോലും വലിയ സ്വാധീനം ഉണ്ടാക്കാൻ ഉതകുന്നവയാണ്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർവരെ ഇതിൽ ഉൾപ്പെടുന്നു. ദന്ത ശുചിത്വമില്ലായ്മയാണ് ഇതിന് പ്രധാന കാരണം.

ദന്ത ശുചിത്വത്തിൽ, പരിപാലനത്തിൽ പലപ്പോഴും വീഴ്ചവരുത്തുന്നവരാണ് നമ്മളിൽ പലരും. ഭയം, ചികിത്സ ചെലവ് തുടങ്ങിയ പല കാരണങ്ങളും നിങ്ങൾ ഇതിന് നിരത്തിയേക്കാം. എന്നാൽ, ഒരാളുടെ ആരോഗ്യകാര്യത്തിൽ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതാണ് ദന്താരോഗ്യം. ഇക്കാര്യത്തിൽ കാണിക്കുന്ന വീഴ്ചയുടെ അനന്തരഫലം നാം അനുഭവിക്കുക കുറച്ചുകഴിഞ്ഞായിരിക്കുമെന്ന് മാത്രം. മോണരോഗങ്ങൾ, പല്ല് വേദന, വായ്നാറ്റം തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം മോശം ദന്ത ശുചിത്വത്തിന്‍റെ ഭാഗമായി ഉണ്ടാകുന്നതാണ്.

അതുകൊണ്ട് ഇവ എല്ലാം വന്ന് ചികിത്സിക്കുന്നതിനുമുമ്പ് എങ്ങനെ വരാതിരിക്കാമെന്ന് നമുക്കൊന്ന് നോക്കാം. വായും പല്ലുകളും എല്ലായ്പ്പോഴും ആരോഗ്യപൂർണമായി വെക്കാൻ ദൈനംദിന ജീവിതത്തിൽ അനുവർത്തിക്കേണ്ട ചില അടിസ്ഥാന ദന്ത ശുചിത്വ ശീലങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

1. ടൂത്ത് ബ്രഷിങ്

പല്ലുകളെയും അതിന്‍റെ അടിസ്ഥാന പരിപാലനത്തെയും കുറിച്ച് പറയുമ്പോൾ തുടങ്ങേണ്ടത് ബ്രഷിങ്ങിൽനിന്നാണ്. ദിനേന ഏറ്റവും കുറഞ്ഞത് രണ്ട് തവണയെങ്കിലും പല്ലുതേക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രഭാത ഭക്ഷണം കഴിക്കുന്നതിന് മുമ്പും രാത്രി അത്താഴം കഴിച്ചതിനു ശേഷം ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഓരോതവണ ബ്രഷ് ചെയ്യണം. ഇതിനായി സോഫ്റ്റ്, അൾട്രാ സോഫ്റ്റ് ബ്രിസ്നിൽസുള്ള ബ്രഷുകൾ ഉപയോഗിക്കുന്നതാണ് ഉചിതം. ഇന്ന് വിപണിയിൽ ലഭ്യമായ ഇലക്ട്രോണിക് ബ്രഷുകളും ഉപയാഗിക്കാം. പയറുമണിയുടെ വലുപ്പത്തിൽ ടൂത്ത് പേസ്റ്റ് എടുക്കാം. ഫ്ലൂറിഡേറ്റഡ് (flouridated) ടൂത്ത് പേസ്റ്റ് ആണ് ഉത്തമം. ബ്രഷ് ചെയ്യുന്ന സമയത്ത് മുകൾ നിരയിലെ പല്ലുകൾ മുകളിൽനിന്ന് താഴേക്കും താഴെ നിരയിലെ പല്ലുകൾ താഴെനിന്ന് മുകളിലേക്കും എന്ന രീതിയിൽ ചെയ്യുന്നതാണ് നല്ലത്. ഇതിലൂടെ മോണക്കും ഒരു മസാജിങ് എപ്പോഴും ലഭിക്കും.

2. േഫ്ലാസിങ്

ഡെന്‍റൽ േഫ്ലാസിങ് എന്നൊക്കെ കേൾക്കുമ്പോൾ എന്തോ വലിയ സംഭവമാണെന്ന് വിചാരിക്കേണ്ട. സാധാരണ ഭക്ഷണം കഴിച്ചുകഴിയുമ്പോൾ അതിന്‍റെ കണികകൾ നമ്മുടെ പല്ലുകൾക്കിടയിൽ കുടുങ്ങി കിടക്കാറില്ലേ? ഒരുടൂത്ത് പിക്കോ, നാട്ടിൽ പുറത്തൊക്കെയാണെങ്കിൽ ഒരു ഈർക്കിലിയോ സേഫ്റ്റി പിന്നൊക്കെ ഉപയോഗിച്ചാണ് നാം ഇത് വൃത്തിയാക്കി കളയാറ്. എന്നാൽ, ഇത് ശാസ്ത്രീയമായ രീതിയല്ല. മാത്രമല്ല, ഇതിന്‍റെ ദീർഘകാല ഉപയോഗം മോണവീക്കം, പല്ലുകൾക്കിടയിൽ വിടവുണ്ടാക്കുക തുടങ്ങിയ മറ്റുപല പ്രശ്നങ്ങൾക്കും കാരണമായേക്കാം.

ഇതിനുള്ള ശാസ്ത്രീയ രീതിയാണ് േഫ്ലാസിങ്. മെഴുക്കുള്ള(waxed) നൂലിന്‍റെ രൂപത്തിൽ ലഭ്യമാകുന്ന ഇവ പല്ലുകൾക്കിടയിൽ കുടുങ്ങി കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കും. വളരെ നേർത്തതായതുകൊണ്ടുതന്നെ ഇത് പല്ലിനോ, മോണക്കോ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുകയുമില്ല. ഓരോതവണയും ഭക്ഷണം കഴിച്ചതിനുശേഷം േഫ്ലാസിങ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

3. മൗത്ത്വാഷ്

നമ്മുടെ വായിൽ അടിഞ്ഞു കൂടിയിരിക്കുന്ന ബാക്ടീരിയകളെ കുറക്കാനും അതുവഴി പല്ലുകളുടെയും മോണകളുടെയും ആരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് മൗത്ത് വാഷുകൾ. ഇന്ന് മോണരോഗങ്ങൾ, ദന്തക്ഷയം, വായ്നാറ്റം തുടങ്ങിയ പ്രശ്നങ്ങളുമായി വരുന്ന ഒരുവിധം രോഗികൾക്കെല്ലാം മൗത്ത്വാഷ് നിർദേശിക്കാറുണ്ട്. ക്ലോറെക്സിഡിൻ മൗത്തുവാഷുകളാണ് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത്. ഇത് വെള്ളത്തിൽ ലയിപ്പിച്ചതിനുശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. മൗത്ത്വാഷിന്‍റെ ഉപയോഗം തുടർച്ചയായി മൂന്നാഴ്ചയിൽ കൂടുതൽ ആയി ആരും നിർദ്ദേശിക്കാറില്ല. ഇതിനുള്ള പ്രധാന കാരണം ചിലപ്പോഴൊക്കെ ഇതിന്‍റെ ഉപയോഗം പല്ലുകളിൽ കറപിടിപ്പിക്കുന്നതിനും നാവിന്‍റെ രുചിമുകുളങ്ങളെ നഷ്ടപ്പെടുത്തുന്നതിനും കാരണമാവും. മൂന്നാഴ്ചക്ക് ശേഷം തുടർന്നുപയോഗിക്കുന്നതിന് മുമ്പ് രണ്ടാഴ്ത്തേക്കെങ്കിലും ഇടവേള എടുക്കേണ്ടതാണ്.

4. നാവ് വൃത്തിയാക്കൽ

മറ്റുള്ള അടിസ്ഥാന ദന്ത ശുചിത്വ ശീലങ്ങൾക്കൊപ്പം ദിനം പ്രതിയുള്ള നാവു വൃത്തിയാക്കലും കൂടി ആയാൽ അത് പല്ലിനും മോണക്കും, എന്തിന് നമ്മുടെ മൊത്തത്തിലുള്ള ശരീരത്തിനുതന്നെ ഉപകാരപ്രദമാണ്. ദിനംപ്രതി രണ്ടുതവണ ബ്രഷ് ചെയ്തിട്ടും േഫ്ലാസ് ഉപയോഗിച്ചിട്ടും വായ്നാറ്റം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇവിടുത്തെ വില്ലൻ നാവ് ആയിരിക്കും.

അതിനാൽ ബ്രഷ് ചെയ്യുന്നതോടൊപ്പം നാവും വൃത്തിയാക്കാൻ ശ്രമിക്കാം. ഇതിനായി മെറ്റാലിക്ക്/പ്ലാസ്റ്റിക്ക് ടങ് ക്ലീനറുകളോ, അല്ലെങ്കിൽ ബ്രഷിന്‍റെ പിൻഭാഗത്തായി വരുന്ന നോൺ-ഫ്രീസ്റ്റൽ ടങ് ക്ലീനറുകളോ ഉപയോഗിക്കാം. നമ്മുടെ നാവിലുള്ള രുചിമുകുളങ്ങളെ സംരക്ഷിച്ചുകൊണ്ടായിരിക്കണം നാവു വൃത്തിയാക്കൽ. മുകളിൽ പറഞ്ഞ നാല് കാര്യങ്ങളും പണച്ചെലവോ സമയ നഷ്ടമോ ഇല്ലാതെ നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കാവുന്നതാണ്. തിരക്കുപിടിച്ച ജീവിത്തത്തിനിടയിൽ നമ്മുടെ നല്ല ചിരിക്കായി ഇക്കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കാം.


ഡോ. ബുർഷാന. സി

(ഡെന്റിസ്റ്റ്- അബീർ ഹോസ്പിറ്റൽ റൂവി, മസ്കത്ത്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dental CareBusiness News
News Summary - Taking care of these things can ensure dental care.
Next Story