Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right...

നോട്ടുനിരോധനത്തിന് ആറ് വയസ്സ്; ജനങ്ങളുടെ കൈവശമുള്ള പണത്തിൽ വൻ വർധന

text_fields
bookmark_border
currency
cancel

മുംബൈ: നോട്ടുനിരോധനം നടപ്പാക്കി ആറു വർഷത്തിനുശേഷം പൊതുജനത്തിന്റെ കൈവശമുള്ള പണത്തിലുണ്ടായത് വൻ വർധന. 2016 നവംബറിൽ 17.7 ലക്ഷം കോടി കറൻസിയാണ് പൊതുജനത്തിന്റെ കൈവശമുണ്ടായിരുന്നതെങ്കിൽ ഈ വർഷം ഫെബ്രുവരിയിൽ അത് 30.88 ലക്ഷം കോടിയായി ഉയർന്നു. 71.84 ശതമാനം വർധന. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കാണിത്.

കള്ളപ്പണത്തിന്റെ ഉപയോഗം കുറക്കുകയും സാമ്പത്തിക അഴിമതി തടയുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ 2016 നവംബർ എട്ടിന് പ്രഖ്യാപിച്ച നോട്ടുനിരോധനത്തിന്റെ ഉപലക്ഷ്യമായി പറഞ്ഞിരുന്നത് കറൻസിയുടെ ഉപയോഗം കുറക്കുകയെന്നതു കൂടിയായിരുന്നു. ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുകയായിരുന്നു ഇതിന് കണ്ട മാർഗം. എന്നാൽ, ഡിജിറ്റൽ പണമിടപാട് കൂടിയെങ്കിലും കറൻസി ഉപയോഗം കുറഞ്ഞില്ലെന്നാണ് ആർ.ബി.ഐയുടെ കണക്കുകൾ കാണിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiDemonetisation
News Summary - Six Years Since Demonetisation
Next Story