Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമലബാർ ഗോൾഡ്...

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വാർഷിക വിറ്റുവരവ് 50,000 കോടി രൂപ കടന്നു

text_fields
bookmark_border
malabar gold and diamonds
cancel
camera_alt

എം.പി. അഹമ്മദ്

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ഗ്രൂപ്പും ഡിലോയ്‌റ്റിന്റെ ലക്ഷ്വറി ഉൽപന്നങ്ങളുടെ ആഗോള റാങ്കിങ് പട്ടികയിൽ 19 ാം സ്ഥാനത്തുള്ള ബ്രാൻഡുമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ (ഇന്ത്യ ആൻഡ് ഇന്റർനാഷനൽ) കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വാർഷിക റീട്ടെയിൽ ആഗോള വിറ്റുവരവ് 51,218 കോടി രൂപ!

കേവലം മൂന്ന് പതിറ്റാണ്ട് കൊണ്ടാണ് കേരളത്തിൽനിന്നുള്ള ഈ ജ്വല്ലറി ബ്രാൻഡ് ആഗോളതലത്തിൽ അത്ഭുതകരമായ നേട്ടം കരസ്ഥമാക്കിയത്. ലോകത്തിലെ വിശ്വസ്‌ത ജ്വല്ലറി ബ്രാൻഡായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്.

ആഗോളതലത്തിൽ ഒന്നാമതെത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലും വിദേശത്തും ബ്രാൻഡിന് വിശാലമായ റീട്ടെയിൽ വിപുലീകരണ പദ്ധതിയാണുള്ളത്. ഒരു വർഷത്തിനുള്ളിൽ പുതിയ 100 ഷോറൂമുകൾകൂടി ആരംഭിക്കും. നിലവിൽ 13 രാജ്യങ്ങളിലായി 345 ഷോറൂമുകളുണ്ട്. ന്യൂസിലൻഡ്, ഈജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ പുതിയ ഷോറൂമുകളും യൂറോപ്പിലെ കൂടുതൽ നഗരങ്ങളിലേക്ക് വിപുലീകരണവും നടക്കും.

യു.എസ്, കാനഡ, യു.കെ, ആസ്‌ട്രേലിയ എന്നിങ്ങനെ നിലവിലുള്ള രാജ്യങ്ങളിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് ഗ്രൂപ്പിന്റെ സാന്നിധ്യം ശക്തമാക്കും. ഇതിനായി 7000 ജീവനക്കാരെ അധികമായി നിയമിക്കും. ഇതോടെ ആകെ ജീവനക്കാരുടെ എണ്ണം 28,000 ആയി ഉയരും.

നിലവിൽ 26 രാജ്യങ്ങളിൽനിന്നുള്ള 21,000ത്തോളം ജീവനക്കാരാണ് മലബാർ ഗ്രൂപ്പിലുള്ളത്. എട്ടു രാജ്യങ്ങളിലായി 14 സപ്ലൈ ചെയിൻ മാനേജ്‌െമന്റ് യൂനിറ്റുകൾ, അഞ്ചു രാജ്യങ്ങളിലായി 15 ആഭരണ നിർമാണശാലകൾ, ഡിസൈൻ സ്‌റ്റുഡിയോകൾ, 25ലധികം എക്സ് ക്ലൂസിവ് ബ്രാൻഡ് കലക്ഷനുകൾ, 100 രാജ്യങ്ങളിലെ ഒന്നര കോടിയിലധികം സംതൃപ്തരായ ഉപഭോക്താക്കൾ എന്നിവയും മലബാർ ഗോൾഡിനുണ്ട്.

ഇന്ത്യയിൽ ഝാർഖണ്ഡ്, ഗോവ, അസം, ത്രിപുര, ജമ്മു-കശ്‌മീർ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും മലബാർ പ്രവർത്തനം വ്യാപിപ്പിക്കും. വിദേശത്ത് യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, ബഹ്റൈൻ, സിംഗപ്പൂർ, മലേഷ്യ, യു.എസ്.എ, കാനഡ, യു.കെ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് നിലവിൽ ഷോറൂമുകളുള്ളത്.

സ്വന്തമായി മികച്ച ഡിസൈൻ സ്‌റ്റുഡിയോ, പരിശീലന കേന്ദ്രം, റിസർച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം എന്നിവയും കമ്പനിക്കുണ്ട്. ആഗോളപ്രശസ്‌തമായ ഏണസ്‌റ്റ് ആൻഡ് യങ്, ഡിലോയ്റ്റ്, ആക്സൻച്വർ, ഐ.ബി.എം എന്നീ കൺസൽട്ടിങ് സ്‌ഥാപനങ്ങളുടെ സേവനവും കമ്പനി പ്രയോജനപ്പെടുത്തുന്നുണ്ട്.

കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും യു.എ.ഇ, സൗദി, ഖത്തർ, ഒമാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലുമാണ് നിലവിൽ കമ്പനിക്ക് ആഭരണനിർമാണ യൂനിറ്റുകളുള്ളത്.

ജയ്‌പുർ, സൂറത്ത്, ഹൈദരാബാദ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ പുതിയ ആഭരണനിർമാണ ശാലകൾ നിർമിക്കുന്നതിനുള്ള തയാറെടുപ്പുകൾ കമ്പനി ആരംഭിച്ചിട്ടുണ്ട്. ‘മെയ്ക്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദ വേൾഡ്’ എന്നതാണ് ബ്രാൻഡിന്റെ പ്രഖ്യാപിത ദൗത്യം.

മലബാർ ഗ്രൂപ്പിന്റെ കോഴിക്കോട്ടെ ആസ്ഥാനത്തിന് പുറമെ അന്താരാഷ്ട്ര ആസ്ഥാനം ദുബൈയിലും നാഷനൽ ഹബ് മുംബൈയിലുമാണ് പ്രവർത്തിക്കുന്നത്. ബ്രാൻഡിന്റെ സപ്ലൈ ചെയിൻ മാനേജ്‌െമന്റ്, സോഴ്‌സിങ്, ഇ-കോമേഴ്‌സ്, ഡിജിറ്റൽ മാർക്കറ്റിങ്, സി.ആർ.എം, ഓമനി ചാനൽ ഓപറേഷൻസ്, കോർപറേറ്റ് ഗിഫ്റ്റിങ്, ബി.ടു.ബി ഡിവിഷനുകൾ, ഹ്യൂമൻറിസോഴ്സസ് ആൻഡ് ലീഗൽ, മർച്ചന്റ്സിങ് ആൻഡ് ബുള്ള്യൻ എന്നിവയുൾപ്പെടെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നിലവിലെയും ഭാവിയിലെയും ബിസിനസ് ലക്ഷ്യങ്ങളെ പൂർത്തീകരിക്കുന്നതിനും ബ്രാൻഡിനെ നിരന്തരമായ വളർച്ചയിലൂടെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനും നേതൃപരമായ പങ്ക് വഹിക്കാൻ ഈ കേന്ദ്രങ്ങളിലൂടെ സാധിക്കുന്നുണ്ട്.

നിയമാനുസൃതമായ ഉറവിടങ്ങളിൽനിന്ന് മാത്രം ഉത്തരവാദിത്തത്തോടെ ഖനനം ചെയ്യുന്ന സ്വർണവും ഡയമണ്ടും മാത്രമാണ് കമ്പനി ശേഖരിക്കുന്നതും പരിശുദ്ധി ഒട്ടും കുറയാതെ ആഭരണങ്ങളാക്കി മാറ്റുന്നതും.

ധാർമികമായ ബിസിനസ് രീതികളും സുതാര്യവും പ്രഫഷനൽ രീതിയിലുള്ളതുമായ ഫണ്ട് മാനേജ്‌മെന്റ് എന്നിവയും ബ്രാൻഡ് ഉറപ്പുവരുത്തുന്നു. വ്യാപാര സ്ഥാപനങ്ങൾ, സാമ്പത്തിക സ്ഥാപനങ്ങൾ, ഗവൺമെന്റ് റെഗുലേറ്റർമാർ എന്നിവരുമായി ചേർന്ന് എല്ലാ പ്രതിബദ്ധതകളും നിറവേറ്റിയാണ് ആഗോളതലത്തിൽ ബ്രാൻഡിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

നിയമാനുസൃതമായ ഉറവിടങ്ങളിൽനിന്ന് ഉത്തരവാദിത്തത്തോടെ ഖനനം ചെയ്യുന്ന സ്വർണമായ ‘റാൻഡ് പ്യുവർ ഗോൾഡ്’ കമ്പനി ഇറക്കുമതി ചെയ്യുന്നുണ്ട്. നികുതി വെട്ടിപ്പിനും സ്വർണ കള്ളക്കടത്തിനുമെതിരെ പൊതുജനങ്ങൾക്കിടയിൽ നിരന്തരമായ അവബോധ പ്രവർത്തനങ്ങൾക്ക് മലബാർ ഗ്രൂപ്പ് നേതൃത്വം നൽകുന്നുണ്ട്.

റെസ്പോൺസിബിൾ ജ്വല്ലറി എന്ന മഹത്തായ സ്ഥാനം കാത്തുസൂക്ഷിക്കേണ്ടത് ഏറ്റവും വലിയ ഉത്തരവാദിത്തമായി കാണുകയാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ‘ആഗോളതലത്തിൽ ബ്രാൻഡിന്റെ വലിയതോതിലുള്ള വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും മനുഷ്യരെയോ മറ്റു മൃഗങ്ങളെയോ അവരുടെ ആവാസവ്യവസ്ഥയെയോ കുട്ടികളുടെ അവകാശങ്ങളെയോ ഒന്നുംതന്നെ ഒരുവിധത്തിലും ചൂഷണംചെയ്യാത്ത, നിയമാനുസൃത ഉറവിടങ്ങളിൽനിന്ന് ഖനനം ചെയ്യുന്ന പവിത്രമായ സ്വർണം മാത്രമേ കമ്പനി വാങ്ങുന്നുള്ളൂവെന്ന് നൂറ് ശതമാനവും ഉറപ്പുവരുത്തുന്നുണ്ട്.

അതാണ് ഉപഭോക്താക്കൾക്ക് ഞങ്ങൾ നൽകുന്ന ഏറ്റവും വലിയ ഉറപ്പ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉപഭോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ജ്വല്ലറിയായി മാറിയതിനുള്ള ഒരു പ്രധാന കാരണവും ഇത് തന്നെയാണ്’ -എം.പി. അഹമ്മദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar Gold and DiamondsKerala News
News Summary - Malabar Gold and Diamonds has an annual turnover exceeds 50000 crore
Next Story