Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightപൂ കൃഷിയിൽ വിജയഗാഥ...

പൂ കൃഷിയിൽ വിജയഗാഥ രചിച്ച് യുവാവ്

text_fields
bookmark_border
flower farming
cancel
camera_alt

ഹരിലാലിന്‍റെ പൂകൃഷി

ഇരവിപുരം: പാട്ടത്തിനെടുത്ത ഭൂമിയിൽ പൂ കൃഷി നടത്തി വിജയഗാഥ രചിച്ചിരിക്കുകയാണ് ഹരിലാൽ എന്ന യുവാവ്.മയ്യനാട് കുറ്റിക്കാട് ലാൽസദനത്തിൽ ഹരിലാലാണ് പാട്ടത്തിന് എടുത്ത ഒരേക്കർ ഭൂമിയിൽ ചെണ്ടുമല്ലി പൂ കൃഷി നടത്തി വിജയഗാഥ രചിച്ചത്. ഓറഞ്ച്, മഞ്ഞ, വെള്ള, എന്നീ മൂന്ന് നിറങ്ങളിലുള്ള ചെണ്ടുമല്ലിയാണ് ഇവിടെ പൂത്തുലഞ്ഞു നിൽക്കുന്നത്.

ഓണക്കാലത്തേക്കാണ് പൂകൃഷി നടത്തിയതെങ്കിലും ഓണം പടിവാതിക്കൽ എത്തിയപ്പോൾ തന്നെ പൂക്കൾ എല്ലാം വിരിഞ്ഞു. ഓണക്കാലത്ത് പൂക്കളം ഒരുക്കുവാൻ മയ്യനാട് നിവാസികൾ ആശ്രയിക്കുന്നതും ഹരിലാലിനെയാണ്. മാർക്കറ്റിൽ ഉള്ളതിനേക്കാൾ വളരെ വിലകുറച്ചാണ് ഹരിലാൽ പൂക്കൾ വിൽക്കുന്നത്. നിരവധി പേരാണ് ഇദ്ദേഹത്തിന്റെ പൂ കൃഷി കാണാനും പൂക്കൾ വാങ്ങാനും എത്തുന്നത്. പൂ കൃഷിക്കൊപ്പം പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsAgriculture NewsFlower farmingLatest News
News Summary - Young man writes success story in flower farming
Next Story