Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightന്യായവില...

ന്യായവില ലഭിക്കുന്നില്ല; കച്ചവടം സ്വയം ഏറ്റെടുത്ത് യുവ കർഷകൻ

text_fields
bookmark_border
Does not fetch a fair price Farmers in distress
cancel
camera_alt

പുല്ലാര മേൽമുറി സ്വദേശി ഉമ്മർ കുരിക്കൾ തെൻറ കൃഷിയിടത്തിൽനിന്ന് വിളവെടുത്ത പച്ചക്കറികൾ വിൽപനക്കെത്തിച്ചപ്പോൾ

വള്ളുവമ്പ്രം: പച്ചക്കറികൾക്ക് മാന്യമായ വില നൽകാതെ കൃഷിക്കാരെ ചൂഷണം ചെയ്യുന്ന ഇടനില കച്ചവടക്കാർക്കെതിരെ പ്രതിഷേധവുമായി പുല്ലാരയിലെ യുവ കർഷകൻ. താൻ കൃഷി ചെയ്ത് വിളവെടുത്ത ഉൽപന്നങ്ങൾ മാന്യമായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് നേരിട്ട് വിൽപന നടത്തുകയാണ് പുല്ലാര മേൽമുറി സ്വദേശിയായ ഉമ്മർ കുരിക്കൾ.

കടകളിൽനിന്ന് 20 മുതൽ 30 രൂപ വരെ വില കൊടുത്ത് ആവശ്യക്കാർ വാങ്ങുന്ന പല പച്ചക്കറി ഉൽപന്നങ്ങൾക്കും കർഷകന് ലഭിക്കുന്നത് ആറോ ഏഴോ രൂപയാണ്. ഇടനിലക്കാർ കാരണം ഒരോ ഉൽപന്നങ്ങൾക്കും ഇത്തരത്തിൽ നാമം മാത്രമായ തുക മാത്രമാണ് ലഭിക്കുന്നതെന്നും ഇത്തരം കൊള്ളക്കെതിരെയുള്ള പ്രതിഷേധമാണിതെന്നും ഉമ്മർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmersfair price
News Summary - Does not fetch a fair price; Farmers in distress
Next Story