Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightപാഴായി സംസ്ഥാന...

പാഴായി സംസ്ഥാന സമ്മർദം;  റബർ സെസും ക്ലസ്റ്ററും നടപ്പാകില്ല

text_fields
bookmark_border
പാഴായി സംസ്ഥാന സമ്മർദം;  റബർ സെസും ക്ലസ്റ്ററും നടപ്പാകില്ല
cancel

ന്യൂഡൽഹി: റബറിെൻറ വിലത്തകർച്ചയിൽ നിരാശരായ കർഷകരുടെ വികാരം മുതലാക്കാൻ റബർ സെസിനും റബർ ക്ലസ്റ്ററിനും സംസ്ഥാന സർക്കാർ നടത്തുന്ന ‘കടലാസ് സമ്മർദം’ ഫലം കാണാൻ ഇടയില്ല. ഒറ്റ നികുതിയുടെ ജി.എസ്.ടിക്കാലത്ത് റബർ സെസ് അപ്രായോഗിക നിർദേശമാണ്. കേന്ദ്രത്തിെൻറ കരട് കാർഷിക കയറ്റുമതി നയത്തിൽ കേരളത്തെ പിന്തള്ളി ത്രിപുര തട്ടിക്കൊണ്ടുപോയ റബർ ക്ലസ്റ്ററിനുവേണ്ടി നടത്തുന്നത് ഉചിതസമയത്ത് മറന്നുകളഞ്ഞ മുറവിളി. 

കാർഷിക കയറ്റുമതി നയത്തിെൻറ കരട് വാണിജ്യമന്ത്രാലയം പുറത്തിറക്കിയിട്ട് ആഴ്ചകൾ പലതായി. കരടിൽ മാറ്റം നിർദേശിക്കാൻ സംസ്ഥാന സർക്കാറുകൾക്കും മറ്റും ഏപ്രിൽ നാലു വരെ സമയം നൽകിയതുമാണ്. എന്നാൽ, ഇക്കഴിഞ്ഞ ദിവസം മാത്രമാണ് സംസ്ഥാന സർക്കാറും റബർ മേഖലയിലെ ജനപ്രതിനിധികളും ഉണർന്നത്. കാർഷിക കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ 50 ജില്ലകളെയാണ് സവിശേഷ ഉൽപന്ന സമുച്ചയങ്ങളായി (ക്ലസ്റ്ററുകൾ) കരട് കാർഷിക കയറ്റുമതി നയത്തിൽ തിരഞ്ഞെടുത്തത്. റബർ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന കേരളത്തെ വെട്ടി, കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ത്രിപുരയിലെ വിവിധ ജില്ലകളെ കണ്ടെത്തി. കാപ്പി, തേയില, മത്സ്യം, വാഴകൃഷി എന്നിവയുടെ കാര്യത്തിലും കേരളത്തിന് സ്ഥാനംകിട്ടിയിട്ടില്ല. കേരളം ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ച ചക്കയും കയറ്റുമതി പ്രോത്സാഹന പട്ടികക്കു പുറത്താണ്. ഏപ്രിൽ നാലുവരെയുള്ള കാലയളവിൽ കിട്ടുന്ന അഭിപ്രായങ്ങൾ മുൻനിർത്തി ഇൗ പട്ടിക ഭേദഗതി ചെയ്യുമെന്ന് വാണിജ്യമന്ത്രാലയം കരട് നയത്തിൽ വ്യക്തമാക്കിയിരുന്നു. അക്കാലയളവിൽ ഒന്നും ചെയ്യാതിരുന്ന സംസ്ഥാന സർക്കാറാണ് ഇപ്പോൾ കേന്ദ്രത്തിനു മുന്നിൽ കെഞ്ചുന്നത്.

കയറ്റുമതി പട്ടികയിൽപെടുത്തി കിട്ടിയാലും കർഷകന് ഗുണമൊന്നുമില്ല. റബറിെൻറ കാര്യത്തിൽ കയറ്റുമതി പട്ടികയിൽ ഇടം നഷ്ടപ്പെടുന്നതല്ല, ഇറക്കുമതിയാണ് യഥാർഥ വിഷയം. യഥേഷ്ടം റബർ ഇറക്കുമതി ചെയ്ത് വിലയിടിക്കാൻ ടയർലോബി നടത്തുന്ന ശ്രമങ്ങളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രം. 

സംസ്ഥാന സർക്കാർ നിലപാടിലെ പിഴവ് റബർ സെസിെൻറ കാര്യത്തിലും പ്രകടമാണ്. വിലത്തകർച്ച നേരിടുന്ന സാഹചര്യത്തിൽ റബർ കർഷകർക്ക് സാമ്പത്തികമായ കൈത്താങ്ങ് നൽകാൻ റബർ സെസ് ഇൗടാക്കണമെന്നാണ് ധനമന്ത്രി തോമസ് െഎസക് കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. പഞ്ചസാരക്ക് മൂന്നുമുതൽ അഞ്ചു ശതമാനം സെസ് ഏർപ്പെടുത്താനുള്ള കേന്ദ്രനീക്കം കൗൺസിലിൽ സംസ്ഥാനങ്ങൾ നടത്തിയ കൂട്ടായ സമ്മർദത്തിലൂടെയാണ് തടഞ്ഞത്. പഞ്ചസാരക്ക് എന്നപോലെ റബറിനും സെസ് ചുമത്തുന്നതിനെ മറ്റു സംസ്ഥാനങ്ങൾ എതിർക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rubbermalayalam newsAgriculture NewsUnion governmentSez
News Summary - Rubber sez - Agriculture News
Next Story