Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right20 വർഷത്തിനുശേഷം...

20 വർഷത്തിനുശേഷം സിംഗപ്പൂരിൽ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി

text_fields
bookmark_border
20 വർഷത്തിനുശേഷം സിംഗപ്പൂരിൽ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി
cancel

സിംഗപ്പൂർ: 20 വർഷത്തിനുശേഷം ആദ്യമായി സിംഗപ്പൂരിൽ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി. സരിദേവി ധമാനി (45) എന്ന വനിതയെയാണ് വധശിക്ഷക്ക് വിധേയയാക്കിയത്. 2018ൽ 30 ഗ്രാം ഹെറോയിൻ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചു എന്നതാണ് ഇവർക്കെതിരായ കുറ്റം.

മയക്കുമരുന്ന് കേസിൽ ഈ ആഴ്ച വധിക്കപ്പെടുന്ന രണ്ടാമത്തെയാളാണ് ഇവർ. മുഹമ്മദ് അസീസ് ബിൻ ഹുസൈനാണ് വധിക്കപ്പെട്ട മറ്റൊരാൾ. കഴിഞ്ഞ വർഷം മാർച്ചിനുശേഷം 15 പേരെ മയക്കുമരുന്ന് കേസിൽ വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ട്. 

മയക്കുമരുന്നിനെതിരെ ലോകത്ത് ഏറ്റവും ശക്തമായ നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂർ. സമൂഹത്തെ സംരക്ഷിക്കാൻ ഇത്തരം നിയമങ്ങൾ അനിവാര്യമാണെന്നാണ് സർക്കാർ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Singaporeexecutes a woman
News Summary - Singapore executes a woman for first time in almost two decades
Next Story