Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറോഡുകൾ തകർന്നുതന്നെ

റോഡുകൾ തകർന്നുതന്നെ

text_fields
bookmark_border
റോഡുകൾ തകർന്നുതന്നെ
cancel
camera_alt??????????-?????????? ??.?? ?????? ?????????????

അടൂർ: ഏഴംകുളം, കൊടുമൺ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരിഞ്ചേറ്റില്‍മുക്ക്- മണിമലമുക്ക് പാത തകർന്നു. പാത ടാറിങ്ങും മെറ്റലും ഇളകി കാല്‍നട പോലും പറ്റാത്ത അവസ്ഥയി ലാണ്. വശങ്ങളില്‍ റബര്‍ തോട്ടമായതിനാലും മഴവെള്ളം ഒഴുകാന്‍ ഓടയില്ലാത്തിനാലുമാണ് പാത തകര്‍ന്നത്. തൊടുവക്കാട്, തേപ്പുപാറ-പുതുമല പാതകളുടെ സംഗമസ്ഥലമാണ് കരിഞ്ചേറ്റിൽ.

പുതുമല-പ്ലാേൻറഷന്‍, വയണകുന്ന് പാതകള്‍ തിരിയുന്നിടമാണ് മണിമലമുക്ക്. എസ്.എൻ.ഐ.ടി കോളജ്, അംഗന്‍വാടി, സ്‌കൂളുകൾ, ജനസേവനകേന്ദ്രം, പ്ലാേൻറഷന്‍ കോര്‍പറേഷന്‍ കൊടുമണ്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലേക്കു പോകുന്ന നൂറുകണക്കിന് യാത്രക്കാരാണ് ഈ പാത ഉപയോഗിക്കുന്നത്. സമീപ പാതകളെല്ലാം സഞ്ചാരയോഗ്യമാക്കാന്‍ നടപടിയായിട്ടും ഈ പാതയെ അധികൃതര്‍ അവഗണിക്കുകയാണെന്ന് ആരോപണമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story