Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനൊച്ചൂരിലും...

നൊച്ചൂരിലും കോട്ടായിയിലും തെരുവുനായ് ശല്യം രൂക്ഷം

text_fields
bookmark_border
നൊച്ചൂരിലും കോട്ടായിയിലും തെരുവുനായ് ശല്യം രൂക്ഷം
cancel
കൊടുവായൂർ: കിഴക്കേത്തല മുതലമട നൊച്ചൂർ വരെയുള്ള പ്രദേശങ്ങളിൽ റോഡരികിൽ രാത്ര ികാലങ്ങളിൽ ഇറച്ചിമാലിന്യങ്ങൾ തള്ളുന്നത് പതിവായേതാടെ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. ഏതാനും ദിവസങ്ങൾക്കിടെ നിരവധി ഇരുചക്രവാഹനങ്ങളാണ് തെരുവുനായ്ക്കളെ ഇടിച്ച് അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് കാമറ സ്ഥാപിക്കണമെന്നും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
കോട്ടായി: മേഖലയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായി. ശാസ്താപുരം, മേജർ റോഡ്, കൊല്ലങ്കോട്ട് കളം, വാനിക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായ്ക്കൾ പെരുകിയത്. കഴിഞ്ഞദിവസം തേനൂർ, കല്ലൂർ പ്രദേശങ്ങളിൽ നിരവധി വളർത്തുമൃഗങ്ങളെ നായ്ക്കൾ കടിച്ചിരുന്നു. കോട്ടായി മേഖലയിലെ കാലികർഷകർ ഏറെ ആശങ്കയിലാണ്. തെരുവുനായ്ക്കൾ കൂട്ടമായെത്തി വളർത്തുകോഴികളെയും വളർത്തുമൃഗങ്ങളെയും കടിക്കുന്നതും പതിവായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story